Chapter Title : ? വീണ ടീച്ചർ ?[കൊമ്പൻ]
ടീച്ചറെ, എനിക്ക് ഈ പ്ലസ് റ്റു പിള്ളേരെ കയ്യൊങ്ങനെ പേടിയാണ്..”
“ഞാനും സഹികെട്ടാണ് പിടിച്ചു നിന്നത്. ക്‌ളാസിൽ ഇരുന്നിട്ട് നോട്ടുബുക്കിൽ മുലയും കുണ്ടിയും വരച്ചു കാളിക്കുവാണ്. ഇതുങ്ങളെ ഒക്കെ മുൻപിൽ തുണിയുരിഞ്ഞു നിക്കുന്ന പോലെ അല്ലെ ടീച്ചറെ…?!!”
“എന്നിട്ട് ഒത്തു തീർപ്പാക്കിയോ!?”
“അവനോടു സോറി ഞാൻ പറയിച്ചു…! ദേ ടീച്ചറുടെ ബസ് വന്നല്ലോ, കാണാം….ട്ടോ അടിച്ചു പൊളിച്ചിട്ടു വാ….”
അതും പറഞ്ഞവൾ കലപില കൂട്ടുന്ന പിള്ളരുടെ ഇടയിലൂടെ തെല്ലു വേഗത്തിൽ തന്നെ വീട്ടിലേക്ക് നടന്നു.
ഒരു കിലോ മീറ്റർ നടക്കാവുന്ന ദൂരമേയുള്ളൂ വീട്ടിലേക്ക്. അതിനിടയിലെങ്ങാനും മഴ പെയ്താൽ കുടുങ്ങി! കയറി നിൽക്കാൻ കഴിയുന്ന ഏക സ്ഥലം ഗോപാലേട്ടൻറെ ചായക്കടയാണ്. അവിടെ കയറി നിൽക്കുന്നതിനേക്കാൾ ഭേദം നനഞ്ഞ് പോകുന്നതാണ്. അവിടെ കാരംസും കളിച്ച് കുറച്ച് പിള്ളർ ഇരിപ്പുണ്ടാകും അവന്മാരുടെ ഒരു നോട്ടമുണ്ട്. എത്ര മറച്ചു പിടിച്ചാലും തുണി ഉരിയുന്നതുപോലെ തോന്നും. വായനോക്കികൾ.
വഴിമദ്ധ്യേയുള്ള കഴുകൻ കണ്ണുകൾ തൻ മേനിയിലെ ഉയർച്ച താഴ്ച്ചകളെ തഴുകിക്കൊണ്ടാണ് കടന്നു പോകുന്നതെങ്കിലും അവളത് ശ്രദ്ധിക്കാൻ പോയില്ല. – മഴ പെയ്യുമോ എന്ന വേവലാതിയിലായിരുന്നു അവൾ നടന്നത്.
ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ചില പതിവു മുഖങ്ങൾ ഇന്നും തന്നെ നോക്കി വെള്ളമിറക്കിക്കൊണ്ട് നിൽക്കുന്നത് അവൾ കണ്ടു. ഇവന്മാരെല്ലാം തന്നെ കാണാൻ വേണ്ടി മാത്രമാണോ വന്ന് നിൽക്കുന്നത്. ഒരു കിളവൻറ ആക്രാന്തം പിടിച്ച നോട്ടം തൻറ ഇളകിയാടുന്ന ചന്തിയിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അവൾക്ക് ചിരി വന്നുപോയി. “മൂക്കിൻ തുളപോലും ബാക്കിവെക്കില്ല’ എന്ന മട്ടിലാണ് ചില പൊടിപ്പിള്ളരുടെ നോട്ടം!, കണ്ടാൽ തന്റെ മക്കളുടെ അത്രപോലും വരില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തന്നെ കണ്ടാൽ പതിനെട്ടു കഴിഞ്ഞ രണ്ട് ആൺമക്കളുടെ അമ്മയാണെന്ന് ആരെങ്കിലും പറയുമോ?. സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത ചന്ദ്രൻമാഷ് ഇന്നലെ ചോദിച്ചത് “വിവാഹിതയാണോ’ എന്നാണ്. ചിലപ്പോൾ അയാൾ തന്നെ വളയ്ക്കാൻ ശ്രമിച്ചതാകും. കുറേപേർ ശ്രമിച്ചിട്ടുണ്ട്, പക്ഷേ ആർക്കും ഇതുവരെ പിടികൊടുത്തിട്ടില്ല. താനിതെല്ലാം കാത്ത് സൂക്ഷിച്ച് കൊണ്ടുനടക്കുന്നു. ഇതെല്ലാം അനുഭവിക്കേണ്ടവൻ എവിടെ..?
പ്രണയിച്ചു നടക്കുമ്പോൾ എന്തായിരുന്നു. ! “കൂടെ നടക്കണം കയ്യും പിടിച്ച്, കൂടെ കിടക്കണം കെട്ടിപ്പിടിച്ച്’ എന്നെല്ലാം പറഞ്ഞ് കൊതിപ്പിച്ചിട്ട്, കല്യാണം കഴിഞ്ഞതും രണ്ടു കൊച്ചുങ്ങളെ ഒരുമിച്ചുണ്ടാക്കിത്തന്ന് ഗൾഫിലേക്ക് പറന്നു.
രണ്ട് കൊല്ലം കൂടുമ്പോഴാണ് അജയേട്ടൻ ലീവിനു വരുന്നത്. അതും ഒന്നരമാസം.! ഇപ്പൊ രണ്ട് കൊല്ലമായി വന്നിട്ടുമില്ല, മൂന്നോ നാലോ ദിവസം കൂടുമ്പോഴേ വിളിക്കാറ് പോലുമുള്ളൂ. ഉം.. പണമാണ്
💬 Comments
View all comments