Chapter Title : വേശ്യായനം 11 [വാല്മീകൻ]
കുടുംബത്തെയും മൃഗീയമായി വക വരുത്തി. അത് വഴി കൃഷ്ണദാസ് ക്രൈം സിന്ഡിക്കേറ്റിലെ ഒരു പ്രധാന കണ്ണി ആയി. അഹമ്മദിൻ്റെ മരണശേഷം മംഗലാപുരത്തിൻ്റെ നിയന്ത്രണം ഹീരാലാലിന്റെയും നരേന്ദ്രഷെട്ടിയുടെയും കൈകളിലായി. സലീന ബസ് തൊഴിലാളിയായ വേലായുധനുമായി പ്രണയത്തിലാവുകയും ഒളിച്ചോടാൻ പദ്ധതിയിടുകയും ചെയ്തു. മുംബൈയിയിലേക്കുള്ള യാത്രമധ്യേ തന്നെ വേലായുധൻ ചതിച്ച് വിൽക്കുകയാണെന്ന് മനസ്സിലായ സലീന ട്രെയിനിൽ നിന്നും എടുത്ത് ചാടി രക്ഷപ്പെടുന്ന വഴി ഒരു കാറിൽ ഇടിച്ച് ബോധം കെട്ട് വീണു.
ഹീരാലാൽ തുംകൂരിലുള്ള അയാളുടെ ഫാം ഹൗസിലെ വിശാലമായ ഔട്ഡോർ സ്വിമ്മിങ് പൂളിൽ ഉടുതുണിയില്ലാതെ ഇറങ്ങി ഒരു പെഗ് വില കൂടിയ സ്കോച്ച് സിപ് ചെയ്തു. മംഗലാപുരം തുറമുഖം അയാളുടെ നിയന്ത്രണത്തിലായിരിക്കുന്നു. ഇനി തുറമുഖം വഴി എന്ത് ചരക്കിറക്കണമെങ്കിലും അയാളുടെ അനുവാദം വേണം. ഓരോ തവണ അനധികൃത ചരക്ക് കടക്കുമ്പോളും ഹീരാലാലിനു അതിൻ്റെ ഒരു പങ്ക് വന്ന് ചേരും. കൂടാതെ കറാച്ചിയിലെ സ്വർണവും ഹഷീഷും കൊക്കയ്‌നും അയാൾ മാത്രമാണ് ഇനി തുറമുഖത്ത് ഇറക്കുക.
ഹീരാലാലിൻ്റെ കണ്ണ് അടുത്തതായി റിയൽ എസ്റ്റേറ്റ് ബിസിനസിലാണ്. അഹമ്മദിൻ്റെ കൊലക്ക് ശേഷം നടന്ന പോരാട്ടത്തിൽ അയാൾക്കൊപ്പം നിയന്ത്രണം കയ്യടക്കിയ നരേന്ദ്ര ഷെട്ടിയാണ് റിയൽ എസ്റ്റേറ്റ് മുഴുവനായി കയ്യടക്കി വച്ചിരിക്കുന്നത്. ആ ബിസിനെസ്സിൽ നരേന്ദ്രഷെട്ടിയെ തകർക്കാനുള്ള ആലോചനയുമായി അയാൾ തൻ്റെ കുടവയർ തടവി സ്കോച്ച് സിപ് ചെയ്തു.
അയാൾക്ക് അന്നത്തെ ദിവസം വേറെ ഒരു രീതിയിലും സന്തോഷം കൊടുത്തിരുന്നു. ഹീരാലാൽ തലേ ദിവസം കേരളത്തിലെ ദിനേശുമായി ഒരു പങ്കു കച്ചവടം തുടങ്ങിയിരിക്കുന്നു. ഇനി ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സ്വർണം ഹീരാലാൽ ദിനേശിന് വേണ്ടി കേരളത്തിൽ ഇറക്കിക്കൊടുക്കും. അതിൻ്റെ കമ്മീഷൻ ആലോചിച്ചപ്പോൾ തന്നെ അയാൾക്ക് കുളിരു കോരി. ഹീരാലാൽ സ്കോച്ച് ഒരു വലിക്ക് തീർത്തിട്ട് കോഡ് ലെസ്സ് ഫോണെടുത്ത് ഒരു കൈകൊണ്ട് കുണ്ണ തൊലിച്ച് ഒരു നമ്പർ ഡയൽ ചെയ്തു.
"നീ എവിടെ ചത്തു കിടക്കുവാ?" ഹീരാലാൽ കുറച്ച് പാൻപരാഗ് വായിലേക്കിട്ട് ചോദിച്ചു.
"വന്നു കൊണ്ടിരിക്കുവാ ഭായ്, ഇപ്പൊ എത്തും." ഒരു സ്ത്രീ ശബ്ദം മറുപടി പറഞ്ഞു.
"ശാന്തിബെൻ വന്നാ നേരെ ഇങ്ങോട്ട് വിട്ടോ" ഹീരാലാൽ അവിടെയുള്ള ഒരു സെക്യൂരിറ്റിക്കാരനോട്
💬 Comments
View all comments