Chapter Title : വേശ്യായനം 5 [വാല്മീകൻ]
വച്ചു. ചന്ദ്രിക അവിടെ കരഞ്ഞു കിടന്നുറങ്ങി.
ചീരുവും വേലനും വയലിൽ ജോലി ചെയ്യുമ്പോൾ തങ്ങളുടെ കുടിലിൽ നിന്നും പുക ഉയരുന്നത് കണ്ടു. അവർ ഓടിയെത്തിയപ്പോളേക്കും കുടിൽ മുഴുവൻ കത്തിയമർന്നിരുന്നു. കമലയെ എങ്ങും കാണാനുണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവൻ എല്ലാവരും കമലയെ തിരഞ്ഞു. രാവിലെ ആയപ്പോൾ കമലയുടെ ശവം കായലിൽ പൊന്തി. നഗ്നമായ അവളുടെ ശരീരം നിറയെ ക്രൂരമായ പീഡനമേറ്റ മുറിവുകളുണ്ടായിരുന്നു.
ചില ദൃക്‌സാക്ഷികൾ കേശവമേനോൻ ചന്ദ്രികയെ ചീരുവിൻ്റെ വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടിരുന്നു. ജോലിക്കാർ ഒന്നാകെ ആയുധങ്ങളുമേന്തി മാണിക്കായൂരേക്ക് തിരിച്ചു. ജോലിക്കാർ സംഘടിച്ചു വന്നത് കണ്ടു തൻ്റെ ഇരട്ടക്കുഴൽ തോക്കെടുത്തു പൂമുഖത്തേക്ക് വന്നു. ജോലിക്കാർ കമലയുടെ പേര് പറഞ്ഞതോടെ കലി കയറി കേശവമേനോൻ ആൾക്കൂട്ടത്തിലേക്കു വെടി വച്ചു. ഒരാൾ വെടി കൊണ്ട് വീണതോടെ ആൾക്കൂട്ടത്തിന് ഭ്രാന്തിളകി. അവർ വീട്ടിലേക്ക് ഇരച്ചു കയറി അയാളുടെ കയ്യിൽ നിന്നും തോക്ക് തട്ടിപ്പറച്ചു. ആ ആൾക്കൂട്ടം കേശവമേനോനെ വലിച്ചിഴച്ചു മർദിച്ചു. ഇത് കണ്ടു ഓടിവന്ന ദേവകിയെയും ചന്ദ്രികയേയും കണ്ടു ചീരു അവരുടെ അടുക്കൽ ചെന്നു.
ചീരു: തമ്പ്രാട്ടി, ഇയാളെൻ്റെ മോളെ കൊന്നു. ഇയാളെ ഞങ്ങൾ ജീവനോടെ വിടില്ല. തമ്പ്രാട്ടി ഇവളെയും കൊണ്ട് രക്ഷപ്പെട്ടോ.
കമല മരിച്ചതറിഞ്ഞതോടെ ചന്ദ്രിക ആകെ മരവിച്ചു പോയി. ചീരു രണ്ടു പേരെയും അവിടുന്നു മാറ്റി. ദേവകി ചന്ദ്രികയേയും കൊണ്ട് അവിടുന്നു ജീവനും കൊണ്ട് ഓടി. ആൾക്കൂട്ടം കേശവമേനോനെ മർദിച്ചു മൃത പ്രായനാക്കിയിരുന്നു. പ്രഭാവതിയെ കുറച്ചു പേർ ചേർന്ന് മുകളിൽ നിന്നും വലിച്ചിറക്കി കൊണ്ട് വന്നു. അവർ അവളെ വലിച്ചു മുറ്റത്തേക്കിട്ടു. സ്ത്രീകളെല്ലാം കൂടെ അവളെ കൂട്ടത്തോടെ മർദിച്ചവശയാക്കി. പ്രഭാവതിയുടെ റൗക്കയും മുണ്ടും താറുമെല്ലാം കീറിക്കളഞ്ഞു. ആൾക്കൂട്ടത്തിൽ അവൾ ഉടുത്തുണിയില്ലാതെ കിടന്നു. ചീരുവും കുറച്ചു പെണ്ണുങ്ങളും അവളെ വലിച്ചിഴച്ചു വരാന്തയിലെ ഒരു മേശയിൽ കുനിച്ചു നിർത്തി. ചീരു അവളുടെ കൈകൾ രണ്ടും മുന്നിലേക്ക് കൂട്ടിപിടിച്ചു. വേലൻ ഒരു വലിയ വടിയെടുത്തു അവളുടെ ചന്ദിയിൽ ആഞ്ഞടിച്ചു. പ്രഭാവതി ഓരോ അടിയിലും പൊങ്ങിപ്പോയി. അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിൻ്റെ ആർപ്പു വിളികൾക്കിടയിൽ മുങ്ങിപ്പോയി. മേശയിൽ കുനിച്ചു നിർത്തിയ അവളുടെ കൈകൾ ചീരു നീട്ടി
💬 Comments
View all comments