0%

Chapter Title : വിക്രമസൂര്യനും ശീതവല്ലിയും [ഷേരു]

Author : Kambikathakal Read All Parts 97
പൊയ്കാജലത്തിന്..' മദജലത്തിന്റെ ഗന്ധം ശേഷരാജന്റെ സിരാപടലങ്ങളെ ഉത്തേജിപ്പിച്ചു. വീണ്ടും രാജവിരലുകൾ തടാകത്തിലേക്ക് ആഴ്ന്നിറങ്ങി. പതിയെ മുകളിലോട്ട്.. പിന്നെ താഴേക്ക്.. വീണ്ടും മുകളിലേക്ക്.. രാജവിരലുകൾ മദനപ്പൊയ്കയുടെ ആഴങ്ങളെ അനുഭവിച്ചറിഞ്ഞു കൊണ്ടിരുന്നു. "ആഹ്.. രാജൻ.. ഇനിയും കാത്തിരിക്കാൻ കഴിയില്ല പ്രഭോ.. അങ്ങയുടെ രാജലിംഗം എന്റെ രാജയോനിയിലേക്ക് ആഴ്ന്നിറക്കിയാലും.." ശേഷരാജനെ മലർത്തിക്കിടത്തി റാണി രാജദേഹത്തേക്ക് കയറിയിരുന്നു.
രാജലിംഗത്തെ തന്റെ യോനിക്കുള്ളിലേക്ക് സ്വീകരിച്ചു. രാജലിംഗം മുറുകിയ യോനിക്കുള്ളിലേക്ക്‌ അൽപ്പം ശ്രമപ്പെട്ടാണ് കയറിയത്. രാജദേഹത്ത് കുന്തിച്ചിരുന്നിരുന്ന റാണി ഹിമവാണി ലിംഗത്തിലേക്ക് അമർന്നിരുന്നു ഉയർന്നു വീണ്ടും താണും രാജയോനിയിലേക്ക് സ്വീകരിച്ചുകൊണ്ടിരുന്നു. തന്റെ ലിംഗത്തിൽ നിന്നും പുറത്തേക്ക് ശുക്ലം പ്രവഹിക്കാനുള്ള സൂചന ലഭിച്ച ശേഷരാജൻ രാജ്ഞിയോട് ലിംഗത്തെ അധരപാനം ചെയ്യാൻ കൽപ്പിച്ചു. രാജലിംഗത്തിൽ നിന്നും ഒഴുകിയിറങ്ങിയ ശുക്ലം ഒരു തുള്ളി പോലും പാഴാക്കാതെ റാണി കുടിച്ചിറക്കി. മനോഹരമായ ആ രതിക്രീഡ ഇരുവരെയും നന്നേ ക്ഷീണിപ്പിച്ചിരുന്നു. വൈകാതെ തന്നെ ആ രാജദമ്പതികൾ പള്ളിയുറക്കമായി. ***** സഭകൂടുന്ന നേരമായി. റാണി ഹിമവാണിയുടെ നെറ്റിതടത്തിൽ നേർത്തൊരു ചുംബനം അർപ്പിച്ചു ശേഷരാജൻ സഭാതളത്തിലേക്ക് യാത്രയായി. അംഗരാജാക്കന്മാരും മന്ത്രിമാരും സേനനായകനും പണ്ഡിതരും മറ്റ് പൗരപ്രമുഖരുമെല്ലാം സഭയിൽ നേരത്തെ തന്നെ സന്നിഹിതരായിരുന്നു. "രാജാധിരാജൻ, നീതിദേവൻ, സപ്തലോക ശ്രേഷ്ഠൻ, രാജാ ശേഷമഹാരാജൻ തിരുവുള്ളുടം കനിഞ്ഞെഴുന്നള്ളുന്നെ.." സഭയിലെ എല്ലാവരും എല്ലാവരും ശേഷരാജനെ എഴുന്നേറ്റ് വണങ്ങി. 'എന്തൊരു ഗംഭീര്യമാണ് ആ നടത്തത്തിന്, എന്തൊരു തേജസ്സാണ് ആ മുഖത്ത്!' എല്ലാവരും ശേഷരാജനെ ആദ്യമായി കാണുന്നത് പോലെ അത്ഭുതപ്പെട്ടു. മൂന്നു പടികൾ ഉള്ള, ചുറ്റും മരതകക്കല്ലുകൾ പതിച്ച രാജസിംഹാസനത്തിൽ ശേഷരാജൻ ഉപവിഷ്ടനായി. "പണ്ഡിതശ്രേഷ്ഠരെ, പൗരപ്രമുഖരെ.. നാം ഇന്ന് അടിയന്തിരമായി സഭ ചേരാനുണ്ടായ സാഹചര്യം നിങ്ങൾക്കേവർക്കും പരിചിതമാണല്ലോ.." ശേഷരാജൻ ഒന്ന് നിർത്തി. സഭയിലേക്ക് ചോദ്യഭാവത്തിൽ കണ്ണുകളയച്ചു. "അതേ രാജൻ." സഭയിൽ നിന്നും എല്ലാവരും ഒരേ സ്വരത്തിൽ മൊഴിഞ്ഞു. "നാം മുമ്പെങ്ങുമില്ലാത്ത തരത്തിൽ ക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. ജലാശയങ്ങൾ എല്ലാം വരണ്ടു തുടങ്ങിയിരിക്കുന്നു. പരിമിതമായ വിഭവങ്ങൾ മാത്രമാണ് ഇനി നമ്മുടെ കയ്യിൽ അവശേഷിക്കുന്നത്. കൃഷി പുനരാരംഭിക്കേണ്ടിയിരിക്കുന്നു." "പക്ഷേ രാജൻ, കടുത്ത ജലക്ഷാമം നേരിടുന്ന ഈ സാഹചര്യത്തിൽ നാം എങ്ങനെ?" അംഗരാജ്യമായ മാഗപുരിയിലെ ജനസേനൻ ആരാഞ്ഞു. "നാമും അതേ പ്രശ്നത്തെ

💬 Comments

View all comments