വിഷ്ണുവിന്റെ അമ്മ [റിശ്യശ്രിംഗൻ റിഷി]
വിഷ്ണുവിന്റെ അമ്മ
Vishnuvinte Amma | Rishisringan Rishi
സുഹൃത്തുക്കളെ,
വിധവയായ അധ്യാപികയുടെ കഥയാണ്. ശാരദ, വിഷ്ണുവിന്റെ അമ്മ. ഇപ്പോൾ വയസ്സു നാൽപ്പത്തിയേഴ്. ഭർത്താവിനെ ഒരു ലോറിയുടെ രൂപത്തിൽ പത്തു വർഷം മുൻപ് മരണം വന്നു കൊണ്ടു പോയെങ്കിലും ശാരദ മക്കളെയും നോക്കി തന്റെ അധ്യാപന ജീവിതവുമായി അടങ്ങിയൊതുങ്ങി ജീവിക്കുകയായിരുന്നു. എന്നാലും മനുഷ്യരല്ലേ കാലിടറിപ്പോകും. ശാരദടീച്ചറുടെയും കാലിടറി. മനസ്സിനെ ശരീരം തോൽപ്പിച്ച കഥയാണിത്.
വിഷ്ണു ബസിറങ്ങി അതിവേഗം വീട്ടിലേക്കു നടന്നു. ബിടെക് വിദ്യാർത്ഥിയാണ് വിഷ്ണു. അമ്മ ശാരദയും. പ്ളസ്ടൂവിനു പഠിക്കുന്ന അനിയത്തിയും അമ്മയുടെ അച്ഛനും അമ്മയും അടങ്ങുന്നതാണവന്റെ കുടുംബം. അമ്മ ശാരദക്ക് നാൽപ്പത്തിയേഴു വയസ്സായെങ്കിലും യൌവ്വനം അവരെ വിട്ടു പോകാൻ മടിച്ചു നില്ക്കുന്നു. ലേശം തടിയുണ്ടെന്നേയുള്ളു. അതും അവർക്കൊരലങ്കാരമാണ്. അവരുടെ നിതംബ ചലനം തന്നെ ഏതൊരു മുനിയുടെയും തപസ്സിളക്കാൻ പ്രാപ്തമാണ്. നാട്ടിലെ ചെറുപ്പക്കാരും വൃദ്ധരും ഒരുപോലെ അവരുടെ ശരീരം കണ്ണുകൾ കൊണ്ട് ഊറ്റിക്കുടിക്കും. പക്ഷേ ആർക്കും നേരിട്ടു മുട്ടാനുള്ള ധൈര്യമില്ല. കാരണം ശാരദ അത്തരമൊരു സ്ത്രീയല്ല എന്നതു തന്നെ.
നമുക്കു വിഷ്ണുവിലേക്കു വരാം. വിഷ്ണുവിന് കുറ്റബോധം തോന്നി. ഹോസ്റ്റലിലെ പന്നന്മാരുടെ വാക്കു കേട്ട് താൻ ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്ന ശ്യാമിനെ സംശയിച്ചതിന്. ശ്യാം, വിഷ്ണുവിന്റെ റൂംമേറ്റാണ്. അവസാനവർഷ വിദ്യാർത്ഥി. കോളേജിലെ വില്ലൻമാരിൽ നിന്നും വിഷ്ണുവിനെ രക്ഷിച്ചത് ശ്യാമാണ്. അന്നു തുടങ്ങിയ ബന്ധമാണ്. കോളേജിലെ പ്രൊജക്ട് സംബന്ധമായി ഇവിടേക്കാണ് ശ്യാമിനു വരേണ്ടതെന്നറിഞ്ഞപ്പോൾ വിഷ്ണുവാണ് തന്റെ വീട്ടിൽ താമസിക്കാൻ ശ്യാമിനെ നിർബന്ധിച്ചത്.
ഹോസ്റ്റലിലെ ചിലരത് വേറൊരർത്ഥത്തിലെടുത്തു. സന്ധ്യയ്ക്കു ടെറസിലിരുന്നു മദ്യിക്കുമ്പോൾ ഒരുത്തൻ ചോദിച്ചു. "എടാ വിഷ്ണു നീ എന്തു വിശ്വസിച്ചാണ് ശ്യാമിനെ നിന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടത് ?"
"അതിന്? " വിഷ്ണു ചോദിച്ചു.
"എടാ പൊട്ടാ. അവിടെ നിന്റെ പെങ്ങളില്ലേ, പ്രായമായ പെണ്ണ്. ശ്യാമാണെങ്കിൽ ചുള്ളൻ. കോളേജിൽ തന്നെ എത്ര പെമ്പിള്ളാരാണ് അവന്റെ പിന്നാലെ നടക്കുന്നത്. നിനക്കറിയാമല്ലോ."
മദ്യലഹരിയിലായിരുന്ന വിഷ്ണുവിന് അതു കത്തി. അപ്പോൾ തന്നെ ബാഗുമെടുത്ത് വീട്ടിലേക്കു തിരിച്ചു. പക്ഷേ കള്ളിന്റെ കെട്ടിറങ്ങിയപ്പോഴാണ് എത്ര വലിയ അബദ്ധമാണ് താൻ കാണിച്ചതെന്ന് അവനു മനസിലായത്. സമയം പതിനൊന്നു മണി കഴിഞ്ഞു. റോഡിൽ കൂടി സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ കൂട്ടം കൂട്ടമായി പോകുന്നു. അപ്പോഴാണ് വിഷ്ണു അക്കാര്യം ഓർത്തത്. ഇന്ന് ആവണിക്കാവിലെ ഉത്സവമാണ്. വീട്ടിൽ ആരും കാണാൻ സാധ്യതയില്ല. നേരെ കാവിലേക്കു വിട്ടാലോ. വിഷ്ണു ചിന്തിച്ചു. അല്ലെങ്കിൽ വേണ്ട. വീട്ടിൽ ചെന്ന് ബാഗ് എവിടെയെങ്കിലും വെച്ചിട്ട് കാവിലേക്കു പോകാം.
💬 Comments
View all comments