0%

Chapter Title : വിത്തുകാള 7 [Rathi Devan]

Author : Kambikathakal Read All Parts 358

വിനയന്റെ ജാതകം അപ്രകാരമുള്ളതായിരുന്നു. ഗൗരി അവിടെ പാർക്കാൻ വന്നതായിരുന്നില്ല. ഭർത്താവുമായി പിണങ്ങി വന്നതാണ്. തന്റെ ഭർത്താവിന് അയാളുടെ ഏട്ടന്റെ ഭാര്യയുമായി ഒരവിഹിതബന്ധമുണ്ടെന്നു അവൾ സംശയിച്ചു.

സംശയമല്ല .ഒരു ദിവസം അവൾ കുളി കഴിഞ്ഞു വരുമ്പോൾ ഏടത്തിയമ്മ തങ്ങളുടെ മുറിയിൽ നിന്നിറങ്ങി വരുന്നു. കണ്ണിൽ പൊടി പോയിട്ട് ഊതിക്കൊടുക്കാൻ വിളിച്ചതാണെന്നാണ് പറഞ്ഞത്. മറ്റു ചില അവസരങ്ങളിലും അവരെ അതുപോലെ കണ്ടിട്ടുണ്ട്. അവരുടെ ഇളയകുട്ടിയെ അവളുടെ ഭർത്താവ് എപ്പോഴും താലോലിച്ചുകൊണ്ടാണ്. അതയാളുടെ കുട്ടി തന്നെയെന്ന് അവൾ ഉറച്ചു വിശ്വസിച്ചു .അങ്ങിനെ അയാളുമായുള്ള പിണക്കം വീട്ടുകാരെ അറിയിക്കാതെ ഇങ്ങു പോന്നതാണ്. അയാൾ ഇടക്കൊരു ദിവസം വന്നിരുന്നു. രണ്ടാഴ്ച കഴിഞ്ഞേ മടങ്ങൂ എന്ന് പറഞ്ഞ തിരിച്ചയച്ചു.

വിനയനുമായുള്ള കുട്ടിക്കാലത്തെ സ്‌കൂൾ യാത്ര ഒക്കെ ഗൗരിയും ഓർത്തു. എന്തൊരു പാവം പിടിച്ച ചെക്കനായിരുന്നു. എങ്കിലും അവൾക്കവനെ വലിയ ഇഷ്ടമായിരുന്നു. അന്ന് അവന്റെ നുണക്കുഴി കവിളിൽ എത്ര ഉമ്മകൾ കൊടുത്തിട്ടുണ്ട്. അവനിങ്ങനെ ഒളിഞ്ഞു നിന്ന് താൻ മൂത്രമൊഴിക്കുന്നത് നോക്കിനിൽക്കുമെന്നു വിചാരിച്ചതല്ല.തന്നെ ഒരു ചേച്ചിയുടെ സ്ഥാനത്തു കാണേണ്ടതല്ലേ അവൻ?

അപ്പോൾ ഒരു സംശയം വന്നു. തന്റെ അനിയനായാണോ അവനെ താ ൻ കണ്ടിരുന്നത്? ഏഴാം തരത്തിൽ പഠിക്കുമ്പോൾ മാറിൽ മുലകൾ മൊട്ടിടുന്ന കാലം. തനിക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടെന്നുഎല്ലാവരും പറയും. അവൻ അന്ന് നാലാം തരത്തിൽ . സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അവനെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെക്കുമ്പോൾ എന്തോ ഒരു പ്രതേക സുഖമായിരുന്നു.അവൾ ഓർത്തു.

പിന്നീട് അവൻ തന്നോട് മിണ്ടാതായി. തന്നോടെന്നല്ല ഒരു പെണ്‍കുട്ടിയോടും. എങ്കിലും അവനു തന്നോടുണ്ടായിരുന്ന ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്നും അവൾ മനസ്സിലാക്കിയിരുന്നു. ആ നാണം കുണുങ്ങിയിൽ നിന്നും അവന്റെ സ്വഭാവം മാറിയോ?

അങ്ങിനെ ചിന്തിച്ചു കിടന്നപ്പോൾ അവളുടെ മനസ്സിൽ മറ്റൊരാശയമുദിച്ചു.ഭ ർത്താവിനോട് കുറെ പിണങ്ങി ഇരുന്നിട്ടും മുഖം വീര്‍പ്പി ച്ചിട്ടും കാര്യമില്ല .ഒരിക്കൽ താൻ ക്ഷമിച്ചാല്‍ അയൽ പഴയപോലെ തുടരും. അയാൾ എന്നോട് ചെയ്യുന്നതിന് അതെ നാണയത്തിൽ തിരിച്ചടി കൊടുക്കണം. മറ്റൊരാളുടെ കുട്ടിയെ അയാളെ കൊണ്ട് മോനെന്നോ മോളെന്നോ വിളിപ്പിക്കണം. അതിനു വിശ്വാസത്തോടെ സമീപിക്കാൻ പാറ്റിയ ഒരേ ഒരാൾ

💬 Comments

View all comments