Chapter Title : വ്യാധിരൂപിണി [ഷേണായി]
17 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന ഒരു യുവതി.. അവളുടെ യാത്ര വെറുതേയുള്ളതായിരുന്നില്ല.
വ്യാധിരൂപിണി Vyadhiroopini | Author : Shenoy
രാത്രിയിലെ ദീർഘമായ പണ്ണലിന്റെ ക്ഷീണത്തിൽ കട്ടിലിൽ ചെരിഞ്ഞുകിടന്നുറങ്ങുകയായിരുന്നു സുപ്രിയ ജയചന്ദ്രൻ.ദേഹത്ത് ഒരു നൂലുപോലുമില്ല. മാംസളമായ ദേഹമുള്ള വിരിഞ്ഞ ചന്തിപ്പാളികളിലും പൊക്കിൾകുഴിയിലും മുലക്കുന്നുകളിലും ശുക്ലം ഉണങ്ങിക്കിടന്നു. നേരം രാവിലെ പത്തുമണി കഴിഞ്ഞിട്ടുണ്ട്. കടവന്ത്രയിലുള്ള അവളുടെ ആഡംബര ഫ്‌ളാറ്റിൽ രാത്രിയെത്തിയ അവളുടെ ബോയ്ഫ്രണ്ട് നേരത്തെ എഴുന്നേറ്റു പോയിരുന്നു.നഗരത്തിലെ പ്രശസ്തമായ ഒരു ഫിനാൻസ് കമ്പനിയുടെ സീനിയർ മാനേജരാണ് സുപ്രിയ.
മൊബൈലിൽ വന്ന ഒരു കോളാണ് സുപ്രിയയെ ഉണർത്തിയത്.
'ഹലോ' ഉറക്കച്ചടവോടെ കൈയെത്തി ഫോണെടുത്ത് അവൾ മറുപടി പറഞ്ഞു.സേവ് ചെയ്യാത്ത നമ്പരാണ്.
'എന്തുവാ ഉറക്കമാണോടി?'...കന്നടച്ചുവയുള്ള മലയാളം അപ്പുറത്തു നിന്നുകേട്ട് അവൾ ഒരു നിമിഷം സ്തബ്ധയായി.അവളുടെ ഓർമകളിൽ ഒരു പിന്നോട്ടിറക്കം ആ ശബ്ദം സൃഷ്ടിച്ചു.ദീപിക....ദീപികയല്ലേ അത്.
'ദീപീ, ദീപിക നീയാണോടി?..' സന്തോഷവും ആശ്ചര്യവും സുപ്രിയയുടെ സ്വരത്തിൽ നിറഞ്ഞു.
'ഹാ, എന്റെ സ്വരം മറന്നുപോയോ പൂറീ..?' അപ്പുറത്തു നിന്നു ഒരു തെറിയും പൊട്ടിച്ചിരിയും.
'എടീ പരപ്പൂറി ദീപികേ..എന്നതാടീ ഇപ്പോ വിളിച്ചത്. എത്രകാലമായി നീ ഒന്നു വിളിച്ചിട്ട്.കോളജു വിട്ടതിനു ശേഷം നിന്റെ ഒരു വിവരവുമില്ലല്ലോ.ഫേസ്ബുക്കുമില്ല, നമ്പരുമില്ല, നിന്നെ ഞാൻ തപ്പാത്ത സ്ഥലമില്ല.' സുപ്രിയ നല്ല മുട്ടൻ തെറിയോടെ പരിഭവക്കെട്ടഴിച്ചു.സുപ്രിയയും ദീപികയും തമ്മിൽ സംസാരിക്കുന്നതു തെറിയുടെ മേമ്പൊടിയോടെ മാത്രമാണ്.
കൊച്ചിയിലെ പ്രശസ്ത എൻജിനീയറിങ് കോളജായ കുസാറ്റിലെ പഠനകാലത്തു ദീപികയുടെ ഹോസ്റ്റൽ റൂം പങ്കിട്ടിരുന്ന കൂട്ടുകാരിയായിരുന്നു സുപ്രിയ.കോട്ടയത്തെ ഒരു ഓർത്തഡോക്‌സ് ഹിന്ദു സവർണ കുടുംബത്തിൽ ജനിച്ച സുപ്രിയ ആദ്യമായി മദ്യപിച്ചത് ദീപികയ്‌ക്കൊപ്പമാണ്. ആദ്യ സിഗരറ്റ്, പിന്നെ ആദ്യ ചുംബനം, ആദ്യ ചട്ടിയടി....സുപ്രിയ ദീപികയുടെ കളിയായുധവും കൈക്കാരിയുമായിരുന്നു.
'എടീ എല്ലാം പറയാം.അതിനു മുന്നേ ഒരു കാര്യം. ഞാൻ കൊച്ചിയിലേക്കു വരുവാണ്. ഒരു മാസത്തേക്ക്.ഒരു ഒഫീഷ്യൽ കമ്മിറ്റ്‌മെന്റ്, നിന്നോടൊപ്പം കുറച്ചുനാൾ അടിച്ചുപൊളിക്കണം.' ദീപിക അപ്പുറത്തു നിന്ന് അറിയിച്ചു.സുപ്രിയയുടെ കാതിൽ തേന്മഴ പോലെയാണ് ആ വാക്കുകൾ അനുഭവപ്പെട്ടത്.
'തെളിച്ചു പറയെടി പൂറി, എന്ത് എങ്ങനെ? ' സുപ്രിയ ആഹ്ലാദം മറച്ചുവയ്ക്കാതെ ചോദിച്ചു
സിയോൺ ഇൻഫോടെക്ക് എന്ന ഐടി സ്ഥാപനത്തിലെ ലീഡ് ഐടി ഓഫിസർ ആയ ദീപിക ഷെട്ടി മുംബൈയ്ക്കു പുറത്തേക്കുളള ട്രാൻസ്ഫറുകൾ ഇഷ്ടപ്പെട്ടിരുന്നില്ല.മുപ്പത്തിയെട്ടുകാരിയായ അവൾക്ക് രണ്ടു കുട്ടികളുണ്ട്.ഭർത്താവു രാജേഷ് വിദേശത്തായതിനാൽ അവരുടെ കാര്യം ഒറ്റയ്ക്കു നോക്കേണ്ട ഉത്തരവാദിത്വം. പിന്നെ മുംബൈയിൽ വാങ്ങിക്കൂട്ടിയ ഷെയറുകൾ, കമ്പനി അറിയാതെ ബിനാമി പേരിൽ വിക്രോളിയിൽ നടത്തുന്ന റെസ്റ്ററന്റ്...ഇതെല്ലാം നല്ലപടി
💬 Comments
View all comments