Chapter Title : യെമോറയുടെ തീനരകം [വിളച്ചിലെടുക്കുന്നവൻ]
ശ്രീകലയുടെ വാണപ്പാല് ഒഴികിയിറങ്ങുന്ന മുഖത്തേക്ക് എറിഞ്ഞു കൊണ്ട് അവറാൻ ഒരു ക്രൂരമായ ചിരി ചിരിച്ചു. കൈമൾ തന്റെ ഫോൺ എടുത്ത് രണ്ട് ചരക്കുകളെയും കൂട്ടി നിറയെ ഫോട്ടോ എടുത്തു. അവർ കരഞ്ഞുകൊണ്ട് അത് കളയാൻ അപേക്ഷിച്ചെങ്കിലും കൈമൾ അത് ചെവിക്കൊണ്ടില്ല. അങ്ങനെ തികഞ്ഞ സംതൃപ്തിയോടെ രണ്ട് പേരും മലയിറങ്ങി. ജീവിതം നശിച്ച ശ്രീകലയും ലക്ഷ്മിയും ബോധമറ്റ് കിടക്കുന്ന ചിന്നനെ ഒരു നോക്ക് കണ്ട് കരഞ്ഞ് കലിതുള്ളി ഒഴുക്കുന്ന പുഴയിലേക്ക് ചാടി ജീവനൊടുക്കി.
ഈ ദൃശ്യം അവസാനിച്ചപ്പോൾ യെമോറ ദേവനും സദസ്സൊന്നടങ്കം നിശബ്ദരായി .
ഞാൻ : രണ്ട് പേരും ചെയ്ത ക്രൂരതകൾക്ക് എന്നെങ്കിലും കണക്കെടുത്തിട്ടുണ്ടോ? കാണില്ല. കാരണം പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ നിങ്ങൾ ജീവിതം അർമാദിച്ചു. അതിന് വേണ്ടി നിങ്ങൾ ഒന്നും അറിയാത്ത നിഷ്കളങ്കരുടെ രക്തം കൊണ്ട് വരെ ആഹ്ലാദം കണ്ടെത്തി.
മാൽവിസ് : ഈ ലോകം മുഴുവൻ വെട്ടിപ്പിടിച്ചാലും വിധിയുടെ കണക്കെടുപ്പിൽ കിട്ടാൻ പോകുന്നത് വെറും ആറടി മണ്ണ് മാത്രമാണെന്ന് നിങ്ങളെ പോലുള്ള മനുഷ്യർ ഓർക്കാൻ ശ്രമിക്കാറില്ല. അവറാച്ച, ഇപ്പോൾ തന്റെ ശവമടക്ക് വീട്ടിൽ നടക്കുകയാ. ഇപ്പോൾ തന്റെ പെട്ടി പള്ളിപ്പറമ്പിലേക്ക് എടുക്കും.
ആ ദൃശ്യങ്ങൾ മായക്കണ്ണാടിയിൽ തെളിഞ്ഞു വന്നു.
ഉടനെ യെമോറ ദേവൻ തന്റെ സ്ഥാനത്ത് നിന്ന് ചാടിയിറങ്ങി വന്നു. അദ്ദേഹത്തിന്റെ കണ്ണിൽ അരിശം കത്തിയെരിഞ്ഞു. തന്റെ കൈയിലേ മാന്ത്രിക ദണ്ഡ് കൊണ്ട് അവറാച്ചന്റെയും കൈമളിന്റെയും കണ്ണുകൾ യെമോറ ചൂഴ്ന്നെടുത്തു. അവർ അലറി വിളിച്ചു. തന്റെ സകല ദേഷ്യവും കാലിലേക്ക് ആവാഹിച്ചു കൊണ്ട് രണ്ട് പേരുടെയും നെഞ്ചിൽ ആഞ്ഞു ചവിട്ടി യെമോറ അവരെ നരകഗ്നിയിലേക്ക് വെന്തുരുകുവാൻ യാത്രയാക്കി. താഴെക്കുള്ള യാത്രയിൽ അവറാൻ തന്റെ സംസ്കാര ചടങ്ങിലെ പാട്ട് മാത്രം മായക്കണ്ണാടിയിൽ നിന്ന് നിർഗലിക്കുന്നത് കേട്ടു.
" മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ കൂടെപ്പോരും നിൻ ജീവിത ചെയ്തികളും സൽകൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ !!!!! ".
അവസാനിച്ചു..............
*********************************************
ഈ കഥ കളിത്തോഴി എഴുതിയ ശ്രീലക്ഷ്മി ചേച്ചി വായിക്കുന്നുണ്ടെങ്കിൽ കളിത്തോഴിയുടെ ബാക്കി പാർട്ടും കൂടെ ഇറക്കി ഞങ്ങളെ കമ്പിയടിപ്പിച്ചു കൊല്ലണമേ എന്ന്
💬 Comments
View all comments