സുകിയുടെ കഥ [വാത്സ്യായനൻ] 112

“അയ്യോ നാട്ടുകാരേ, ഈ പെണ്ണെന്നെ പീഡിപ്പിക്കുന്നേ … .”

“അയ്യട! പീഡിപ്പിക്കാൻ പറ്റിയ ഒരു മുതല്!”

“പോടീ മാക്രീ, എത്ര പെൺപിള്ളേരാ കോളജിൽ എൻ്റെ പുറകേ നടക്കുന്നതെന്ന് അറിയാമോ!”

“തുണി പൊക്കിക്കാണിച്ചതിന് ഓടിച്ചിട്ടു തല്ലാനായിരിക്കും?” അവനു കൊടുത്ത വാഗ്ദാനം ഞാൻ വീണ്ടും സൗകര്യപൂർവം മറന്നു.

“ഇതാണു പറയുന്നത്, അസൂയയ്ക്ക് മരുന്നില്ലെന്ന്!”

“അസൂയയോ? എൻ്റമ്മേ! ഇതിലും ഭേദം എന്നെയങ്ങ് കൊല്ല്!”

“ഛെ, അങ്ങനെ ഒറ്റയടിക്ക് കൊല്ലുന്നതിൽ ഒരു ത്രിൽ ഇല്ല; ഇഞ്ചിഞ്ചായിട്ടേ കൊല്ലൂ.”

അപ്പോഴേക്ക് എനിക്കും റിജോയ്ക്കും പോകേണ്ട വഴികൾ തമ്മിൽ പിരിയുന്ന സ്ഥലം എത്തി.

“ബാക്കി എന്നാൽ ഇനി നാളെ കൊല്ലാം, ഞാൻ പോകുവാണേ — റ്റാറ്റാ.” ഞാൻ കൈ വീശി കാട്ടിക്കൊണ്ട് പറഞ്ഞു.

“അതേ —” റിജോ എന്തോ പറയാൻ വന്നത് പകുതിയ്ക്കു വെച്ച് നിർത്തി.

“പറ!” എനിക്ക് ജിജ്ഞാസയായി.

“ഇയാൾടെ ഫോൺ നമ്പർ തരുമോ?”

“നമ്പർ … എൻ — (‘എന്തിന്’ എന്ന ചോദ്യം ഞാൻ നാവിൻതുമ്പിൽ ഉപേക്ഷിച്ചു) അത് — വേണോ?”

(ഇവിടെ പശ്ചാത്തലം ഒന്ന് വിശദമാക്കേണ്ടിയിരിക്കുന്നു. ഈ സംഭവം നടക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിലാണ്. അന്ന് മൊബൈൽ ഫോണുകൾ സർവസാധാരണമായിട്ടില്ല. സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടില്ല. ഫീച്ചർ ഫോണുകൾ അരങ്ങു വാഴുന്ന കാലം. വീഡിയോ കോളിങ്ങും പിക്ചർ മെസേജിങ്ങും സുസാദ്ധ്യമായിട്ടില്ലാത്ത, 2ജി ഇൻ്റർനെറ്റും എംഎംഎസും മൊബൈൽ കമ്യൂണികേഷൻ ടെക്നോളജിയുടെ അങ്ങേയറ്റമായിരുന്ന, സോഷ്യൽ മീഡിയ അതിൻ്റെ ശൈശവത്തിൽ ആയിരുന്ന കാലം. മിഡിൽ ക്ലാസുകാരിയായ ഒരു പ്ലസ്-റ്റു വിദ്യാർഥിനിയെ സംബന്ധിച്ച് സ്വന്തമായി മൊബൈൽ ഫോൺ എന്നത് ഒരു ആർഭാടം ആയിരുന്ന കാലം. പക്ഷേ എൻ്റെ നല്ല സ്വഭാവവും പഠനത്തിലെ സാമർഥ്യവും പരിഗണിച്ച് എൻ്റെ മാതാപിതാക്കൾ എനിക്ക് അങ്ങനെ ഒരു സൗജന്യം അനുവദിച്ചു തന്നിരുന്നു. അത് സ്കൂളിൽ കൊണ്ടുപോകാൻ അവരും ടീച്ചേഴ്സും അനുവദിക്കില്ല എന്നത് വേറെ കാര്യം. എനിക്ക് മൊബൈൽ ഫോൺ ഉള്ള വിവരം എൻ്റെ കൂട്ടുകാരികൾക്ക് അറിയാമായിരുന്നു. റിജോയോടും മുൻപ് ഒരിക്കൽ അതു ഞാൻ പറഞ്ഞിട്ടുണ്ട്.)

“വല്യ ജാടയിറക്കാതെ, താടോ.” അവൻ പറഞ്ഞു.

എൻ്റെ അച്ഛനമ്മമാർ പൊതുവേ യാഥാസ്ഥിതികചിന്താഗതിക്കാർ ആയിരുന്നു എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്നും ആൺകുട്ടികളുമായി “അതിരു വിട്ട” സൗഹൃദം പാടില്ലെന്നും ഒക്കെ വിശ്വസിക്കുന്ന ശരാശരി മിഡിൽ ക്ലാസ് മലയാളി പേരൻ്റ്സ്. ക്ലാസ്മേറ്റ് പോലും അല്ലാത്ത ഒരു ആൺകുട്ടിയുമായി — അതും ഒരു അന്യമതസ്ഥൻ — ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ അറിഞ്ഞാൽ കുഴപ്പമാകും എന്ന ചിന്തയായിരുന്നു എൻ്റെ മടിക്കു പിന്നിലെ കാരണം. എങ്കിലും അവൻ നിർബന്ധിച്ചപ്പോൾ ഞാൻ ഫോൺ നമ്പർ കൊടുത്തു.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ. ഇവിടെ എഴുതുന്ന കഥകളെക്കുറിച്ച് കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം.

6 Comments

Add a Comment
  1. ഇത്രയും മികച്ച ഒന്ന് ഈ അടുത്ത കാലത്ത് വായിച്ചിട്ടില്ല

    1. വാത്സ്യായനൻ

      ❤️

  2. അതിമനോഹരം എന്ന വാക്കിൽ കുറഞ്ഞതൊന്നും ഈ കഥക്ക് നൽകാനില്ല. നല്ല അവതരണം. ഏറെ ആസ്വദിച്ചു. സ്നേഹം

    1. വാത്സ്യായനൻ

      ❤️

  3. വാത്സ്യായനൻ

    ഇതിനു പ്രചോദനമായത് പണ്ടെന്നോ ഏതോ ബ്ലോഗിലോ മറ്റോ വായിച്ച ഒരു കഥയാണ്: ഒരുവൻ വഴിയിൽ വെച്ച് ഒരു പെൺകുട്ടിയെ സാമാനം കാണിക്കുന്നതും അവൾ സംഭവം ഇഷ്ടപ്പെട്ട് സ്പോട്ടിൽ കളി കൊടുക്കുന്നതുമായിരുന്നു ഉള്ളടക്കം. ഞാനതിൽ ആദ്യഭാഗം മാത്രമെടുത്ത് ബാക്കിയങ്ങ് മാറ്റിയെഴുതി. പക്ഷേ ഇപ്പോൾ ഏതൊക്കെ കീവേഡ്സ് വെച്ച് എങ്ങനെയൊക്കെ സെർച്ച് ചെയ്തിട്ടും ആ ഒറിജിനൽ കഥ എങ്ങും കാണാനില്ല!

  4. വാത്സ്യായനൻ

    ഇതെന്താ കമൻ്റിടാൻ പറ്റാത്തത്. ?‍♂️

Leave a Reply

Your email address will not be published. Required fields are marked *