ഇരുവരും പതുക്കെ വസ്ത്രങ്ങൾ ധരിച്ചു.
ഈ സമയം രാജേഷിൻ്റെ അമ്മയായ താര അടുക്കളിൽ പഴംപൊരി ഉണ്ടാക്കുകയായിരുന്നു.
ആ സമയത്തായിരുന്നു ഇരുവരും അവിടേയ്ക്ക് ചെല്ലുന്നത്. ജയ തന്റെ സാരിയും ബ്ലൗസും ഒതുക്കിയെങ്കിലും അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകളും കലങ്ങിയ കണ്ണുകളും ആ മുറിയിൽ നടന്ന വന്യമായ പടയോട്ടത്തിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. ഓരോ ചുവടു വെക്കുമ്പോഴും തന്റെ തുടകൾക്കിടയിൽ നീറിനിൽക്കുന്ന ആ സുഖമുള്ള വേദന അവൾ ആസ്വദിക്കുന്നുണ്ടായിരുന്നു.
അടുക്കളയിൽ നിന്നും പഴംപൊരിയുടെ മനംമയക്കുന്ന ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. താര അവിടെ അടുപ്പിനരികിൽ നിന്ന് ചൂടുള്ള പഴംപൊരി എണ്ണയിൽ നിന്നും കോരുകയായിരുന്നു. തന്റെ മകൻ സ്മിതയുടെ തള്ളയെ ശരിക്കും ‘പരുവപ്പെടുത്തി’ കാണുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
അവർ രണ്ടുപേരും അടുക്കളയുടെ വാതിൽക്കൽ എത്തിയപ്പോൾ താര തിരിഞ്ഞു നോക്കി. ജയയുടെ മുഖത്തെ വല്ലാത്തൊരു തിളക്കവും രാജേഷിന്റെ മുഖത്തെ ആ വിജയഭാവവും കണ്ടപ്പോൾ താരയുടെ ചുണ്ടിൽ ഒരു ഗൂഢമായ ചിരി വിരിഞ്ഞു.
“ഹാ… വീടിൻ്റെ മുകളിലെ ഭാഗമൊക്കെ കണ്ട് കഴിഞ്ഞോ? ഇങ്ങ് വരു ജയേ… ദാ നല്ല ചൂടുള്ള പഴംപൊരി റെഡിയായിട്ടുണ്ട്,” താര പറഞ്ഞു.
ജയ അല്പം ചമ്മലോടെ അടുക്കളയിലേക്ക് കയറി.
“അത്… താരേ, ഞങ്ങൾ കാര്യങ്ങളൊക്കെ സംസാരിച്ചു. രാജേഷ് നല്ലൊരു പയ്യനാണ്. സ്മിതയുടെ ഭാഗ്യമാണ് ഇവൻ,” ജയ തന്റെ വിറയ്ക്കുന്ന സ്വരം നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
രാജേഷ് അമ്മയെ നോക്കി ഒന്നു കണ്ണിറുക്കി. എന്നിട്ട് പതുക്കെ അമ്മയുടെ അടുത്തേക്ക് ചെന്ന് സ്ലാബിൽ ഇരുന്ന ഒരു പഴംപൊരി എടുത്ത് കടിച്ചു.
