അവൾ ഒന്ന് ചിരിച്ചു കൊണ്ട് തുടർന്നു.
സരസ്വതി: “മാത്രമല്ല, പണ്ട് നിങ്ങൾ എനിക്ക് ഇതൊക്കെ മനസ്സിലാക്കാൻ വേണ്ടി ആരും കാണാതെ മുത്തുച്ചിപ്പി ബുക്കുകൾ ഒക്കെ വാങ്ങി കൊണ്ടുവന്നു തന്നത് ഒക്കെ മറന്നോ? അന്നത്തെ ആ ആവേശവും അറിവും നമ്മുടെ മകൾക്കും വേണ്ടേ? അവൾ സുരക്ഷിതമായി ഇരിക്കാൻ ഇതൊക്കെ അറിഞ്ഞിരിക്കണം.”രാഘവൻ സരസ്വതിയുടെ വാക്കുകൾ കേട്ട്
പതുക്കെ ഒന്ന് ചിരിച്ചു, എന്നിട്ട് തന്റെ സംശയം പ്രകടിപ്പിച്ചു:
രാഘവൻ: “സരസൂ, പക്ഷേ അന്നത്തെ പോലെയല്ലല്ലോ ഇന്ന്. ഇന്ന് ഇതൊക്കെ വീഡിയോ സഹിതം ഫോണിലും കമ്പ്യൂട്ടറിലും വരുന്നുണ്ടല്ലോ. അപ്പോൾ അത് കണ്ടാൽ മതിയല്ലോ ഇതൊക്കെ എന്താണെന്നും എങ്ങനെയുമാണെന്ന് മനസ്സിലാക്കാൻ.”
സരസ്വതി അതിന് മറുപടി നൽകി
സരസ്വതി: “നമ്മളും കുറെ വീഡിയോകൾ കാണുന്നതല്ലേ ഏട്ടാ? അതിലുള്ളതുപോലെയാണോ യഥാർത്ഥത്തിൽ കാര്യങ്ങൾ നടക്കുന്നത്? അത്തരം വീഡിയോകൾ കണ്ടു തെറ്റായ കാര്യങ്ങൾ പഠിക്കുന്നത് ശരിയാണോ? അതുകൊണ്ട് നിങ്ങൾ കൂടുതൽ ഒന്നും ആലോചിച്ച് തല പുകയ്ക്കണ്ട. എല്ലാം നമ്മുടെ മക്കളുടെ നന്മയ്ക്ക് വേണ്ടിയല്ലേ.”
അപ്പോൾ രാഘവൻ തമാശരൂപേണ ഒരു
ചോദ്യം കൂടി ചോദിച്ചു:
രാഘവൻ: “ഇതുപോലെ ഒരു മകനും കൂടി ഉണ്ടല്ലോ നമുക്ക്. അവനും ഇതുപോലെ അറിവ് വേണമെന്ന് പറഞ്ഞാൽ അവനെ ആര് പഠിപ്പിക്കും?”
സരസ്വതി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു:
സരസ്വതി: “അവൻ ആൺകുട്ടിയല്ലേ, ഇതൊക്കെ അവൻ പുറത്തുനിന്ന് അറിഞ്ഞിട്ടുണ്ടാവും. നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ് ഇന്നത്തെ കുട്ടികൾ. ഇനി അവനും ഇതുപോലെ അറിയണം എന്നാണെങ്കിൽ…”
