ശ്യാമളയുടെ ഒരു ദിവസം
Shyamalayude Orudivasam | Author : Rishi

അറുപതുകളിൽ നടക്കുന്ന സംഭവങ്ങളാണ്.. അഞ്ചുമണി. അലാറം കേട്ട് പതിവു പോലെ ശ്യാമളയുണർന്നു. അലാറമോഫു ചെയ്തു. കുറച്ചു നാളായി പിള്ളേരുടെയൊപ്പമാണ് കിടപ്പ്. കെട്ട്യോൻ്റെ കൊടവയറിനൊപ്പം കൂർക്കം വലിയും കൂടി വന്നു.
അവൾക്കുറങ്ങാൻ കഴിയുന്നില്ല. പിന്നെ വല്ലപ്പോഴും നേരത്തേ ഞെട്ടിയുണർന്നാൽ അവൾ ചന്ദ്രൻ്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കേറും. വെളുപ്പിന് കൂർക്കം വലിയും ഒരു പതിഞ്ഞ താളത്തിലാവും.
പുതപ്പിനടിയിൽ തൻ്റെ മേലമർന്നിരുന്ന കണവൻ്റെ കയ്യവൾ മെല്ലെയെടുത്തു മാറ്റി.
ആ… ശ്യാമൂ! ചന്ദ്രൻ ചെറുതായി പ്രതിഷേധിച്ചുകൊണ്ട് അവളുടെ കൊഴുത്ത ശരീരം പിന്നെയും തന്നിലേക്കടുപ്പിച്ചു.
ചന്തൂ! അവർ മാത്രമാവുന്ന അവസരങ്ങളിൽ അവളവനെ വിളിക്കുന്ന ഓമനപ്പേര്! നാളെയമ്മേടെ ചരമവാർഷികമല്ലേ! അച്ഛനും മീനുവേടത്തീം മനൂമൊക്കെയില്ലേ! ഞാനെണീക്കട്ടേടാ കുറുമ്പാ! കെട്ട്യോൻ്റെ ചെറിയ കുണ്ണയിലൊന്നു തഴുകി കവിളത്തൊരുമ്മയും കൊടുത്ത് അവളെണീറ്റു. അഴിഞ്ഞു വീണ ഒറ്റമുണ്ടു വാരിയെടുത്തുടുത്തു. ബ്ലൗസു താഴേക്കു വലിച്ച് രണ്ടു പിള്ളാരെ ഊട്ടിവളർത്തിയ മുട്ടൻ മുലകളെ ഒന്നു മെരുക്കി.
മുപ്പത്താറു വയസ്സായി തനിക്ക്. ചന്തൂന് നാൽപ്പതും. മൂത്ത ചെക്കൻ ഹൈസ്ക്കൂളിലാണ്. ഇളയവൾ മിഡിൽ സ്ക്കൂളിൽ. ഇപ്പഴും ഒപ്പമുറങ്ങുമ്പോൾ തന്നെ കെട്ടിപ്പിടിക്കാതെ ചന്തുച്ചെക്കനുറങ്ങാൻ പറ്റില്ല. വീണ്ടും ചുരുണ്ടുകൂടിയുറങ്ങുന്ന കണവനെ സ്നേഹത്തോടെ നോക്കിയിട്ട് അവൾ വെളിയിലേക്കിറങ്ങി.

കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ