ഞാൻ മേശയ്ക്കരികിലേക്ക് ചെന്നതും ഇത്തയുടെ ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു. കൂടെയുണ്ടായിരുന്ന ആൾ മാറിയതും ഇത്തയുടെ മുഖത്തെ ഗൗരവം പതുക്കെ അലിഞ്ഞുപോയി.
“ആഹാ, റഹീം വന്നോ. ഫയലുകളൊക്കെ കൊണ്ടുവന്നോ?” ഇത്ത ചുറ്റുമുള്ള ജീവനക്കാർ കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു.
“ദാ ഇത്താ, അബ്ബു തന്നുവിട്ട ബാക്കി പേപ്പറുകൾ,” ഞാൻ ഫയൽ കവർ മേശപ്പുറത്തേക്ക് നീക്കി.
ഫയൽ വാങ്ങുന്നതിനിടയിൽ ഇത്തയുടെ വിരലുകൾ എന്റെ കൈകളിൽ പതുക്കെ അമർന്നു. അവർ ഫയൽ തുറന്ന് നോക്കുന്ന ഭാവത്തിൽ തല താഴ്ത്തി, ശബ്ദം വല്ലാതെ കുറച്ചു.
“ഇന്നലെ രാത്രി നിന്റെ കളി നന്നായിരുന്നു റഹീമേ… അപ്പുറത്തിരുന്ന് അത് കേട്ട എനിക്ക് ഇപ്പൊ ഇവിടെയിരിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്. നീ എപ്പോഴാ ഫ്രീ ആകുന്നത്?” ഇത്തയുടെ കണ്ണുകളിൽ കൃസൃതിയും കാമവും ഒന്നിച്ച് തിളങ്ങി.
“ഇത്ത പറയും പോലെ. അബ്ബു വീട്ടിലുണ്ട്, അതുകൊണ്ട് അധികം വൈകാൻ പറ്റില്ല,” ഞാൻ ചുറ്റും നോക്കിക്കൊണ്ട് മന്ത്രിച്ചു.
“അതൊക്കെ എനിക്കറിയാം. നീ ഒരു കാര്യം ചെയ്യ്. ഒരു അരമണിക്കൂർ കഴിഞ്ഞ് ഈ ഓഫീസിന്റെ പുറകിലുള്ള പഴയ ക്വാർട്ടേഴ്സിന്റെ അങ്ങോട്ട് വാ. അവിടെ വില്ലേജ് അസിസ്റ്റന്റിന്റെ ഒരു മുറിയുണ്ട്, തൽക്കാലം അത് പൂട്ടിയിട്ടിരിക്കുകയാണ്. അതിന്റെ താക്കോൽ എന്റെ കയ്യിലുണ്ട്. അവിടെയാകുമ്പോൾ ആരും സംശയിക്കില്ല. നീ അവിടെ കാത്തുനിൽക്ക്, ഞാൻ ഫയൽ ഒപ്പിടീക്കാൻ സാറിന്റെ മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അങ്ങോട്ട് വരാം,” സമീറ ഇത്ത പ്ലാൻ കൃത്യമായി പറഞ്ഞുതന്നു.
