കെട്ടിലമ്മ [ഋഷി] 786

ഓഫീസുകളിലേക്കുമുള്ള എന്റെ യാത്ര. കഷ്ടി അമ്മയെ കാണാൻ പറ്റിയാലായി. ഇല്ലാത്ത സമയം നോക്കി അമ്മാവന്റെ വീടു സന്ദർശിച്ചപ്പോഴൊക്കെ പുള്ളിയവിടെയുണ്ട്! ഏറ്റവും കഷ്ടം അമ്മായീടേം മാതമ്പ്രാട്ടീടേം ആക്കിയൊള്ള ഒരുമാതിരി ചിരിയായിരുന്നു. ഞാനീ കുണ്ണയും വെള്ളം നിറഞ്ഞുവീങ്ങുന്ന അണ്ടികളും തൂക്കിയിട്ടു നടക്കുന്നകാര്യം അവർക്കറിയാം! കയ്യിൽ കിട്ടട്ടെ! ഞാൻ പല്ലിറുമ്മി.

ആരുമില്ലാത്തവന് ദൈവം തുണയെന്ന മട്ടിൽ ഇതിനിടെ ഒന്നുരണ്ടു കളികൾ മാത്രമൊത്തുവന്നു. ഒന്ന്, മൂന്നുമാസം കഴിഞ്ഞപ്പോൾ തമ്രാട്ടിമാരുടെ കണ്ണുകൾ വെട്ടിച്ച് കോവിലകത്തു തന്നെ…

വല്ല്യമ്രാട്ടി അന്ന് ഉപവാസമായിരുന്നു. ഒരിക്കൽ മാത്രമൂണ്. പിന്നെ നേരത്തേ കിടന്നു. അന്നു പിന്നെ ജലപാനം കുറവായതുകൊണ്ട് രാത്രിയെന്നെ വിളിക്കാൻ പോണില്ല. അല്ലെങ്കിലും അങ്ങനെ രാത്രിയിൽ വിളിക്കാറില്ല. എന്തോ ഉറക്കം വന്നില്ല. ഉഷ്ണമായിരുന്നു. ഞാൻ മുറിയിൽ നിന്നുമിറങ്ങി വശത്തെ അന്നു ചെസ്സുകളിച്ച  വരാന്തയിലെ വീതിയുള്ള തണുത്ത അരമതിലിൽ വെറുതേ നിവർന്നു കിടന്നു. തമ്രാട്ടിയേൽപ്പിച്ച ഉത്തരവാദിത്തം… അതിന്റെ പുതിയ വഴികൾ… പ്രശ്നങ്ങൾ… പലതും ആലോചിച്ചു കിടന്നപ്പോൾ ഉറക്കം വഴിമാറി.

വരാന്തയുടെ അറ്റത്തുനിന്നൊരു രൂപം നടന്നു വരുന്നു. ഞാൻ അനങ്ങാതെ കിടന്നു. ചീരു! അവൾ വേഗത്തിൽ നടക്കുകയാണ്. എന്നെക്കടന്നപ്പോൾ ഒറ്റക്കുതിയ്ക്കെണീറ്റ് അവളെ പിന്നിൽ നിന്നും വാപൊത്തിയിട്ട് അരയിൽച്ചുറ്റി അടക്കിപ്പിടിച്ചു.

മം..മ്..മ്…അവൾ കുതറി. ഞാനാടീ…ഞാനാ പെണ്ണേ… നീലനാടീ…. ഞാനവളെ ചേർത്തമർത്തി ചെവിയിൽ മന്ത്രിച്ചു.

അവളുടെ വിറയലൊടുങ്ങുന്നതുവരെ ഞാനവളെ വിട്ടില്ല.

പട്ടി! എന്റെ ജീവനെടുത്തെടാ നീ…അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.

ഇവടൊക്കെ ജീവനൊണ്ടല്ലോടീ! ഞാനവളുടെ തടിച്ച മുലയിലൊന്നു ഞെക്കിവിട്ടു.. ഒപ്പം മൊലക്കണ്ണിലൊന്നു ഞെരടി. ആഹ്ആ…അവൾ നിന്നു പുളഞ്ഞു. വിടടാ എന്നെ. തമ്രാട്ടിമാരു കണ്ടാല് രണ്ടിനേം പറഞ്ഞുവിടും…

ഞാനവളുടെ തുടയ്ക്കുതാഴെപ്പിടിച്ച് വാരിയെടുത്തു. ഇവിടെ ശരിയല്ല. വരാന്തയ്ക്കു പുറത്ത് വെളിയിലേക്കു നടന്നു. അവൾ കഴുത്തിൽ കൈകൾ ചുറ്റി മുഖമെന്റെ തോളിലമർത്തി.

നിലാവില്ലെങ്കിലും മങ്ങിയ നാട്ടുവെളിച്ചമുണ്ടായിരുന്നു. നിഴലുകൾ ചുറ്റിലും ചലിക്കുന്നപോലെ. അവൾക്ക് നല്ല കനമുണ്ടായിരുന്നെങ്കിലും എനിക്കൊട്ടും ആയാസം തോന്നിയില്ല. ആവേശമായിരുന്നു. എന്നെ നയിച്ചത് കൊഴുത്ത കിളുന്തുപെണ്ണിനെ കൈകളിൽ കിട്ടിയപ്പോൾ അരക്കെട്ടിൽ നുരഞ്ഞുപൊന്തിയ വികാരമായിരുന്നു.. ചെറിയ ഗേറു കാലുകൊണ്ടു തള്ളിത്തുറന്ന് തൊടിയിലേക്കിറങ്ങി. നീയെങ്ങോട്ടാടാ എന്നെക്കൊണ്ടോണത്? അവളെന്റെ ചെവിയിൽ ചോദിച്ചു. വീട് വാഴക്കുട്ടങ്ങളുടെ പിന്നിൽ മറഞ്ഞിരുന്നു.

തൊടീലെ കെണറ്റുകരേലേക്ക്… ഞാൻ മന്ത്രിച്ചു. കിണറിനുചുറ്റും കെട്ടിയ തറയിൽ അവളെ നിലർത്തുനിർത്താതെ ഞാനിരുന്നു. അവളെന്റെ മടിയിൽ നെഞ്ചിലേക്കു ചാരിക്കിടന്നു.

എന്റെ നെഞ്ചിൽ വളരുന്ന ചുരുണ്ട മുടികളിൽ അവൾ വിരലുകളോടിച്ചു. എന്തിനാടാ നീയെന്നെ എടുത്തോണ്ടു വന്നേ?

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

139 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤

  2. ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി

  3. വിശ്വാമിത്രന്‍

    ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉

  4. നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

  5. Next story appoooyaa

  6. Bro next bro appooyaaaa

  7. Ahhhh.. What an artistic work.. Brilliant !!!

  8. Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you

  9. സ്നേഹിതൻ

    Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome ?

Leave a Reply

Your email address will not be published. Required fields are marked *