കെട്ടിലമ്മ [ഋഷി] 786

സാറേ അച്ഛനുമമ്മയുമില്ല. ഇന്നുരാവിലെ പോയി. അവരുടെ സ്കൂളിൽ പഠിക്കുന്ന ചെക്കൻ പറഞ്ഞു. ഭാഗ്യത്തിന്  ശനിയാഴ്ച ആയിരുന്നു. അതുകൊണ്ട് ചെക്കനെങ്കിലുമുണ്ട്.

നീ ഈ പെട്ടി മോളിൽ കൊണ്ടുപോയി വെച്ചിട്ടു വാ. ഞാനവനിത്തിരി ചില്ലറ കൊടുത്തു.

ഏതായാലും തോട്ടത്തിന്റെ കുറച്ചുഭാഗം അവന്റെയൊപ്പം ചുറ്റിക്കണ്ടു. നല്ല ക്ഷീണമുണ്ടായിരുന്നു. ബാക്കി നാളെയാവാമെന്നു വെച്ചു.

നീ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ടു വാ. കാശെത്ര വേണം? ഞാൻ ചോദിച്ചു.

അയ്യോ സാറേ. വീട്ടില് ചേച്ചിയൊണ്ട്. ഒരാഴ്ച നിക്കാൻ വന്നതാ.

ഇതാര് പുതിയ കഥാപാത്രം? ഞാൻ ചിന്തിച്ചു. ബാക്കിയുള്ള കുടുംബം പോലെ മുരിങ്ങയ്ക്കാ പരുവമായിരിക്കും..

ഏതായാലും വീട്ടിലേക്ക് പോണവഴിയാണ്  കുമാരനെതിരേ വരുന്നതു കണ്ടത്. കഴിഞ്ഞവട്ടം വന്നപ്പോൾ കെളവന്റെ കൂടെയിരുന്നു മോന്തിയ അന്തിക്കള്ളു കൊണ്ടുവന്നത് ഈ തോട്ടത്തിന്റെ അരികിലെ പനകൾ ചെത്തുന്ന കുമാരനാണ്.

സാറേ! തിരികെ വരുന്നവഴിക്ക് രണ്ടു കുടം അവടെ ഏല്പിക്കട്ടോ? പുള്ളീടെ ചോദ്യം. ഹ! ഇതൊക്കെ ചോദിക്കണോ കുമാരാ. കാശേല്പിച്ച് ഞാൻ ചിരിച്ചു. ഇപ്പഴാണെങ്കിൽ പനങ്കള്ള് കൂടുതൽ കിട്ടുന്ന മാസവുമാണ്.

ചെക്കന്റെ നേർക്ക് തിരിഞ്ഞു.  ചേച്ചി വല്ലോം പറയുമോ?അവൻ ഇല്ലെന്ന മട്ടിൽ തലയാട്ടി.

ഞാൻ നേരെ മോളിൽപ്പോയി തുണിമാറ്റി തോർത്തും സോപ്പുമെടുത്ത് അവിടത്തെ കുളത്തിലേക്കു പോയി. വീട്ടുകാരു മാത്രമുപയോഗിക്കുന്നതാണ്. പണ്ട് വെള്ളത്തിനുവേണ്ടി ഏതോ തമ്പുരാൻ കുഴിപ്പിച്ചതാണുപോലും.

തോർത്തുചുറ്റി ഇളംചൂടുള്ള വെള്ളത്തിലേക്ക് ചാടി. നല്ല സുഖം. മുങ്ങിനിവർന്നപ്പോൾ ഒരു ശബ്ദം കേട്ടു. ആരാ? ഇത്തിരി പരിഭ്രമം കലർന്ന ചോദ്യം.

ഞാനരവരെ വെള്ളത്തിനു മോളിലേക്കെണീറ്റു. അതാ.. പൊന്തക്കാടുകളുടെ മുന്നിൽ ഒരു കല്ലിൽ നീന്നും പിഴിഞ്ഞ തുണികൾ പാതി പെറുക്കി കൊഴുത്ത നെഞ്ചിലമർത്തുന്ന നനഞ്ഞ മുണ്ടുചുറ്റിയ ഒരു വെളുത്തുമുഴുത്ത സ്ത്രീ. ഈറൻ പൊതിഞ്ഞ വീതിയേറിയ അരക്കെട്ടും ഇരുണ്ട തുടയിടുക്കും ഒറ്റനോട്ടത്തിൽ മിന്നായം പോലെ കണ്ടു.

നീലകണ്ഠൻ. ഞാൻ പറഞ്ഞു.

ഹഹഹ….എന്നെ അമ്പരപ്പിച്ചുകൊണ്ടവൾ പൊട്ടിച്ചിരിച്ചു. പെട്ടെന്ന് ചിരിയടക്കി. സാറു വരുന്നെന്നു പറഞ്ഞപ്പോൾ വല്ല്യ കപ്പടാമീശയൊക്കെയൊള്ള ആളാന്നാ… പെട്ടെന്നവൾ കുനിഞ്ഞു തുണികൾ പെറുക്കി തിരിഞ്ഞുനടന്നു. ആ നനഞ്ഞ തുണി പൊതിഞ്ഞ തടിച്ച ചന്തികൾ ചലിക്കുന്നതും നോക്കി ഞാനൂളിയിട്ടു.

തിരിച്ചു ചെന്നപ്പോഴേക്കും കുമാരൻ രണ്ടു കൊച്ചുകുടം കള്ളുകൊണ്ടുവന്നു. ചെക്കനതുംകൊണ്ട് ഉള്ളിലേക്ക് പോയി. ഞാൻ തുണിമാറാൻ നേരെ മോളിലേക്കും. മുറിയിൽ ചെന്നപ്പോൾ അടിച്ചു വാരി

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

139 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤

  2. ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി

  3. വിശ്വാമിത്രന്‍

    ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉

  4. നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

  5. Next story appoooyaa

  6. Bro next bro appooyaaaa

  7. Ahhhh.. What an artistic work.. Brilliant !!!

  8. Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you

  9. സ്നേഹിതൻ

    Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome ?

Leave a Reply

Your email address will not be published. Required fields are marked *