രാവിലെ ഉറക്കമുണർന്ന് ഹാളിലേക്ക് വന്നപ്പോൾ തന്നെ മോൻ അവിടെയുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ ആ മുഖത്ത് വലിയൊരു ചിരിയോടെ അടുത്തേക്ക് വന്നു.
“ഉമ്മീ, ഇന്നലെ നന്നായി ഉറങ്ങിയോ? ഈ വീട്ടിലെ ആദ്യത്തെ ഉറക്കമല്ലേ… ഉമ്മിയുടെ മുഖത്ത് നല്ലൊരു തെളിച്ചമുണ്ട്. ഉമ്മിയെ കാണാൻ ശരിക്കും ഒരു രാജകുമാരിയെപ്പോലെയുണ്ട്,” അവൻ പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.
“പോടാ… നീ ചുമ്മാ ഓരോന്ന് പറയണ്ട. ഉപ്പ പോയതിൽ പിന്നെ ഇത്രയും സമാധാനമായിട്ട് ഞാൻ ഉറങ്ങിയിട്ടില്ല മോനേ,” ഞാൻ സത്യം പറഞ്ഞു. സിഗരറ്റ് വലിയും അതിന്റെ പേരിലുള്ള വഴക്കുകളും ഇല്ലാത്തതുകൊണ്ട് മനസ്സ് ശാന്തമായിരുന്നു.
ബാൽക്കണിയിൽ ചായ കുടിച്ചിരിക്കുമ്പോൾ മോൻ വീണ്ടും എന്റെ അരികിലേക്ക് കസേര നീക്കിയിട്ടു.
“ഉമ്മീ, ഈ വീട് ഇനി ഉമ്മിയുടേതാണ്. ഈ കർട്ടന്റെ നിറം മാറ്റണോ അതോ അടുക്കളയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് ഉമ്മി തീരുമാനിച്ചാൽ മതി. ഉമ്മിക്ക് വേണ്ടിയാണ് ഞാനിതെല്ലാം ഒരുക്കുന്നത്.”
“നീ എന്തിനാ മോനേ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നത്?” ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“പിന്നെ ആർക്ക് വേണ്ടിയാ ഉമ്മീ? എനിക്ക് ഉമ്മിയല്ലാതെ വേറെ ആരാ ഉള്ളത്? ഉമ്മി സന്തോഷമായിരിക്കണം, അത്രേ എനിക്ക് വേണ്ടു.” അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളം നിറഞ്ഞു.
പകൽ സമയം എന്റെ പെട്ടിയിലെ തുണികളും സാധനങ്ങളും അലമാരയിൽ അടുക്കി വെക്കാൻ അവൻ കൂടെ കൂടി. എന്റെ സാരികളും പാവാടകളും ബ്രായുമൊക്കെ അവൻ എടുത്ത് മടക്കി വെക്കുമ്പോൾ എനിക്ക് ചെറിയൊരു നാണം തോന്നി.
