“പണ്ട് തന്റെ മുത്തച്ഛന് ഈ രാഘവൻ മൂപ്പരുടെ
അമ്മയുമായി വരുത്ത് പോക്കുണ്ടായിരുന്നു
എന്നും.. അന്ന് അങ്ങനെ അവർക്ക് ഇഷ്ടധാനം കൊടുത്തതാണ് ഇപ്പോൾ താമസിക്കുന്ന ആ സ്ഥലമെന്നും നാട്ടിൽ പാട്ടാണ് … സ്കൂളിൽ പഠിക്കുന്ന കാലത്ത് രാഘവൻ മൂപ്പർ തന്റെ വല്യച്ഛൻ ആണെന്ന് പറഞ്ഞ്… കളിയാക്കിയിരുന്ന കൂട്ടുകാരിൽ ഒരുത്തന്റെ മൂക്കിടിച്ചു പൊട്ടിച്ചതും… അവന്റെ വീട്ടുകാർ പരാതിയുമായി വന്നതും…
അച്ഛൻ തന്നെ പുളിങ്കൊമ്പിന് പൊതിരെ തല്ലിയതും നന്ദന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു …..”
“മുൻപ് രാഘവേട്ടനും നാട്ടിലെ ഒരു ജഗജാല കില്ലാടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് …. നല്ല ആരോഗ്യവും എന്ത് ജോലി ചെയ്യാനും മടിയില്ലാതിരുന്ന കാലത്ത്…
തനിയ്ക്ക് ജട്ടിയിടാനുള്ള സമയം പോലും
തരാറില്ലായിരുന്നു എന്ന്…. രമേച്ചി അമ്മയോട് പറയുന്നത് എപ്പോഴോ ഒളിഞ്ഞു കേട്ട ഓർമ്മയുണ്ട്… ആ കാലത്ത് രാഘവേട്ടന്റെ ശരീരം… നല്ല ഉരുക്കുപോലെ കരുത്തതായിരുന്നെന്നും …
അത് കൊണ്ട് തന്നെ ചിറയ്ക്ക് അപ്പുറത്തെ പല കുടുംബങ്ങളിലെയും പുറത്ത് പതിവ്രതകളായി… കഴിഞ്ഞിരുന്ന പല ഉത്തമ ഭാര്യമാരുമായി രാഘവേട്ടന് ഒളിസേവ ഉണ്ടായിരുന്നെന്നും… ആ ഉത്തമ ഭാര്യമാരുടെ പൂറുകളിൽ തണ്ടാൻ രാഘവൻ വിത്ത് ഇറക്കിയിട്ടുണ്ടെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട് …. പ്രായം തളർത്തിയെങ്കിലും ഇപ്പോഴും ആരോഗ്യത്തിന് വലിയ കുഴപ്പമൊന്നും വന്നിട്ടില്ല… അതിനാൽ രാത്രി സഞ്ചാരത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് പറയുന്നവരുണ്ട് ….
തനിയ്ക്ക് പക്ഷെ അങ്ങനെ മോശമായി നടക്കുന്ന ആളാണെന്നു തോന്നിയിട്ടില്ല.. തന്നോടും നയനേച്ചിയോടും പണ്ട് മുതലേ അവർ രണ്ടു പേർക്കും വല്ലാത്തൊരു സ്നേഹമുണ്ടെന്ന്
തോന്നിയിട്ടുണ്ട്…ഇപ്പോൾ അച്ചുവിനോടും… ഞങ്ങൾക്കും തിരിച്ച് അങ്ങനെ തന്നെ…..

ഇതിന്റെ ബാക്കി ഉണ്ടാകുമോ?