നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 402

“മോനൂ…”

അവന്റെ തൊട്ടടുത്ത് അഭിമുഖമായി നിന്ന് ചുറ്റുപാടുകളിലേക്ക് കണ്ണുകളോടിച്ച് അവൾ അവനെ വിളിച്ചു.

“മാം…”

അവൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വശ്യസുന്ദരമായി പുഞ്ചിരിച്ചു.

“ഇന്ന് രാത്രി നീയെന്നെ ജെന്നിഫർ എന്ന് വിളിച്ചാൽ മതി…”

കയ്യിലിരുന്ന മൊബൈൽ സമീപത്തെ വലിയൊരു കല്ലിന്റെ പുറത്ത് വെച്ച് അവൾ പറഞ്ഞു.

ശരത്തിന്റെ കണ്ണുകൾ വിടർന്നു.

“ഞാൻ നിന്റെ ടീച്ചറല്ല ഇന്ന്, ഇപ്പോൾ…നീ എന്റെ സ്റ്റുഡന്റ്റും അല്ല ഇപ്പോൾ ഇന്ന് രാത്രി…”

അവൾ അൽപ്പം കൂടി അവനിലേക്കടുത്തു.

“ഞാൻ ജെന്നിഫർ…നീ ശരത്ത്…”

അവളുടെ ചൂടുള്ള ഉഛ്വാസവായു അവന്റെ കവിളിൽ കണ്ണുകളിൽ ചുണ്ടുകളിൽ തൊട്ടു.

“വിളിക്ക് എന്നെ…”

അവളുടെ കൈകൾ അവന്റെ തോളിലമർന്നു..

“ജെന്നിഫർ…”

ജനിമൃതികൾക്കപ്പുറത്ത് നിന്ന് ഇളം ചുവപ്പുള്ള തണുത്ത കിരണങ്ങൾ തങ്ങളെ മൂടുന്നത് പോലെ ജെന്നിഫറിന് തോന്നി. അവളുടെ ചൂടുള്ള സ്പര്ശത്തിന് മുമ്പിൽ തപിക്കുന്ന ദേഹത്തോടെ കാമലോലുപനായി ശരത്ത് വിസ്മയചിത്തനായി നിന്നു.

“ശരത്ത്…എന്റെ …”
“ഞാൻ ഇപ്പോൾ ബെന്നി കാത്തിരുന്ന പെണ്ണായി ..വെറും പെണ്ണായി മാത്രമാണ് നിന്റെ മുമ്പിൽ നിൽക്കുന്നത്…”

അവൾ അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു.

“അന്ന് ബെന്നി ചെയ്യാനാഗ്രഹിച്ചതൊക്കെ നീ എന്നെ ചെയ്യ്…”

ശരത്ത് അപ്പോഴും വിസ്മയം മാറാതെ നിൽക്കുകയാണ്. ഇന്ന് രാത്രി അത് സംഭവിക്കുമെന്ന് ഉറപ്പിച്ചതാണ്. രണ്ടുപേരും അതിനായി ഒരുങ്ങി വന്നിരിക്കുന്നതുമാണ്. പക്ഷേ അത് യാഥാർഥ്യമായി തന്റെ മുമ്പിൽ സംഭവിക്കുമ്പോൾ വിസ്മയം പക്ഷെ വിട്ടുമാറുന്നില്ല.
ശരത്ത് തന്റെ ഹൃദയസ്‌പന്ദനം അവളുടെ ഹൃദയത്തെ അറിയിക്കുന്നത്ര തീവ്രതയിൽ ജെന്നിഫറെ ആലിംഗനം ചെയ്തു. തന്റെ ചൂടുള്ള അധരത്തെ അവളുടെ നനഞ്ഞ് മൃദുവായ അധരത്തിലേക്ക് അടുപ്പിച്ചു. ജെന്നിഫർ അതിന് കാത്തിരുന്നിട്ടെന്നത് പോലെ, വസന്തത്തെ വരവേൽക്കുന്ന പനിനീർപ്പൂക്കളെപ്പോലെ അവന്റെ ചുണ്ടുകളെ സ്വീകരിച്ചു. ആദ്യമായി താൻ ചുംബിച്ച അധരത്തിന്റെ മധുരത്തിൽ അവൻ മതി മറന്നു. തന്റെ വിറപൂണ്ട അധരം അവളുടെ പല്ലുകളുടെ സ്പർശമറിഞ്ഞു. കരിങ്കൽ ശിലയുടെ ദൃഡതയോടെ അവന്റെ പുരുഷത്വമപ്പോൾ അവളുടെ തുടകൾക്കിടയിലേക്ക് കുത്തിക്കയറി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.