ശിവനും മാളവികയും [Smitha] 166

എന്നാ ഞാന്‍ തന്നെ പറയാം.
ധനികയായ റോസിലിയുടെ പ്രശസ്തി ശരീരപ്രദര്‍ശനത്തിലായിരുന്നു. അമ്പലങ്ങളില്‍ ഉത്സവത്തിന് ഭഗവാന്‍മാരും ഭഗവതിമാരും എഴുന്നള്ളുമ്പോള്‍ ആനയ്ക്ക് മുമ്പില്‍ അകമ്പടിയാകുന്ന, ചുവന്ന ഉടുത്ത്കെട്ടും തലക്കെട്ടുമായി, വേലത്തപ്പിന്‍റെ കൊട്ടിനനുസരിച്ച് ചുവടുവെച്ച് കളിക്കുന്ന, വേലകളിക്കാരനെപ്പോലെയാണ് റോസിലിയുടെ നടത്തം. എന്നാലെ ബ്ലൌസ്സിനകത്തെ മാംസ ഹിമാലയങ്ങള്‍ മനസ്സറിഞ്ഞു കുലുങ്ങിത്തിമര്‍ക്കുകയുള്ളൂ. എന്നാലേ മുണ്ടിനകത്ത് കുണ്ടിയിലൊരെണ്ണം വാളും മറ്റൊരെണ്ണം പരിചയും പിടിച്ച് ചുവട് മാറി ചെര്‍ന്നമര്‍ന്നു മുമ്പോട്ട്‌ കയറി ഊര്‍ന്ന് കയറി പരസ്പ്പരം അങ്കം വെട്ടുകയുള്ളൂ.
അതുകൊണ്ട് തന്നെ രാവിലെ പണിക്കാര്‍ വരുന്ന നേരമാകുമ്പോള്‍ ശരീരം കാണിക്കുന്നതിനായി റോസിലി ബ്ലൌസ്സിലെക്കും ലുങ്കിയിലേക്കും കയറുമായിരുന്നു. ശരീര പ്രദര്‍ശനമെന്ന് പറഞ്ഞാല്‍ ചില്ലറയൊന്നുമല്ല. ബ്രായിടാതെ നല്ല ഇറുക്കമുള്ള നല്ല കഴുത്തിറക്കമുള്ള ബ്ലൌസ്. “വൈകിട്ടെന്താ പരിപാടി?” എന്ന്‍ ലാലേട്ടന്‍ പരസ്യത്തില്‍ പറയുന്നതിനും മുമ്പ് അഭിനയിച്ച രാജശില്‍പ്പിയിലെ പ്രസിദ്ധമായ ആ ഡയലോഗ് ഉണ്ടല്ലോ! എന്താ അത്? ഓര്‍മ്മ വന്നു. അല്ലെങ്കിലും അതൊക്കെ ആര് മറക്കും? “താമര നൂല്‍ കടന്നു പോകാനുള്ള വിടവുള്ള സ്തനങ്ങള്‍.” അതാണ്‌ മഹതിയാം ബാബിലോണ്‍ റോസിലിയുടെ സ്തനദ്വയങ്ങള്‍. ഇരട്ടപിറന്ന മാന്‍കുട്ടികള്‍ എന്ന്‍ ശാലോമോന്‍ അന്ന് പറഞ്ഞത് ഭാവിയിലെ ഈ റോസിലിയെപ്പറ്റിയാണ്‌. അല്ലെങ്കിലും ശാലോമോന് നല്ല പ്രവചനവരമുണ്ടായിരുന്നു എന്ന് സുകുമാര്‍ അഴീക്കോട് ആണോ ബിനീഷ് കോടിയേരിയാണോ പറഞ്ഞതെന്ന് അത്ര ഓര്‍മ്മയില്ല. മുലകള്‍ അങ്ങനെ തള്ളിമൂത്ത് പൊട്ടിച്ചാടാന്‍ നില്‍ക്കുന്ന പരുവത്തിലാണോ എന്ന്‍ കണ്ണാടിയുടെ മുമ്പില്‍ നിന്ന്‍ നാല്പ്പതിലെത്തിയ ആ മാദകറാണിക്കഴപ്പിക്കടിപ്പി ഉറപ്പു വരുത്തും. നിപ്പിളുകള്‍ ഒന്ന്‍ കൂടി തിരുമ്മിയുടച്ച് തുറുപ്പിച്ച് നിര്‍ത്തും. എന്നിട്ട് ലുങ്കിയെടുത്ത് മടിക്കുത്തില്‍ തിരുകി കാല്‍മുട്ടിന് അല്‍പ്പം മുകളില്‍ എത്തുന്ന വിധമാക്കിവെക്കും. സ്വയം തൃപ്തിവരുത്തി മുറ്റത്ത് തലചൊറിഞ്ഞു നില്‍ക്കുന്ന പണിക്കാര്‍ക്ക് അന്നത്തെ ദിവസത്തിന് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും സമ്മാനിക്കാന്‍വേണ്ടി കാലും മേലും കീഴും സൈഡും കാണിച്ചു കൊടുക്കാന്‍ വാതില്‍ക്കലേക്ക് ചെല്ലും.
റോസിലി വീടിനുള്ളില്‍ ബ്രാ ഇടുന്ന പതിവില്ലാത്തതിനാല്‍ ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് തങ്കച്ചന്‍ ദേഷ്യപ്പെട്ട് പറയുകയും ചെയ്തു.
-എടീ ചെറുക്കന് പ്രായവായി. നീ ഇങ്ങനെ മുട്ടേന്നു കേറ്റിക്കുത്തിയ ലുങ്കീം നിന്‍റെ മൈര് മൊല മൊത്തം പൊറത്ത് കാണിക്കുന്ന ബ്ലൌസും ഇട്ടോണ്ട് നടന്നാ ചെറുക്കന് വല്ലതും ഒക്കെ തോന്നും
റോസിലി അത് ചിരിച്ചു തള്ളി.
– പ്രശാന്ത് പാവം കൊച്ചല്ലേ തങ്കച്ചായാ. തങ്കക്കൊടം
-നമ്മുടെ മോന്‍ തങ്കക്കുടം തന്നെയാണ്. എന്‍റെ മോനല്ലേ അവന്‍. പക്ഷെ അവനെ കാണാന്‍ വരുന്ന ആ രാജേഷ് എപ്പ വന്നാലും ഒരു പണിയേ ഒള്ളൂ. നിന്‍റെ മുലേല്‍ നോക്കിയിരുപ്പ്. മകനോ കെട്ടിയവനോ മുമ്പില്‍ ഇരിക്കുന്നുണ്ട് എന്ന്‍ ഒന്നും നോക്കാതെ നാണമില്ലാതെ.

The Author

smitha

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *