ശിവനും മാളവികയും [Smitha] 166

-പിള്ളേര് അല്ലേ അച്ചായാ. അതുങ്ങടെ പ്രായം അതല്ലേ? ഒന്ന്‍ നോക്കീന്നും വെച്ച് നമുക്ക് എന്നാ നഷ്ടപ്പെടാനാ?
-റോസിലി എനിക്ക് നല്ല കലി വരുന്നുണ്ട് കേട്ടോ. നിന്നോടോന്നും പറഞ്ഞിട്ട് കാര്യമില്ല.
റോസിലി കുലുങ്ങിച്ചിരിച്ചുകൊണ്ട് കുനിഞ്ഞ് അയാളുടെ മുഖം തന്‍റെ മുലകള്‍ക്കിടയില്‍ വെച്ച് അമര്‍ത്തും. അയാളെ ദീര്‍ഘനേരം ശ്വാസംമുട്ടിച്ച് കഴിഞ്ഞ് ചോദിക്കും.
-പോയോ ദേഷ്യം?
-പോയില്ലേല്‍?
റോസിലി അപ്പോള്‍ അയാളുടെ കൈയ്യെടുത്ത് ലുങ്കിയുടെ മുമ്പില്‍ തുടകൾ ചേരുന്നിടത്ത് വെച്ചമര്‍ത്തും.
-എന്നാ ആ ദേഷ്യം മുഴുവന്‍ ഇങ്ങോട്ട് ഊറ്റിയൊഴിച്ചോ
ഓക്സിജൻ വാങ്ങാൻ പോകുന്ന ജോലി പോലും അപ്പോൾ പൗലോസ് മാറ്റി വെക്കും. റോസിലി രണ്ടു മുലകളിലും ചേർത്ത് പിടിച്ച് അയാളുടെ മുഖത്തെ മെതിക്കുമ്പോൾ പൗലോസ് തലയില്ലാത്തവനായി ഉടൽമനുഷ്യനായി അവളിൽ തറഞ്ഞിരിക്കും. എത്ര പ്രൈവസിയില്ലാത്ത സ്ഥലത്താണെങ്കിലും അവിടെകിടത്തി റോസിലിയെ നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ പൗലോസ് പണിയും. ആദ്യ കാലത്ത് റോസിലിക്ക് അതൊരു പ്രശ്നമായിരുന്നു. അടുക്കളയിൽ, പറമ്പിൽ എന്തിനു കിണറിന്റെ കരയിൽ പോലും റോസിലിയുടെ അഭ്യർത്ഥന മാനിക്കാതെ അയാൾ അവളെ കുനിച്ചു നിർത്തിയും മലർത്തിക്കിടത്തിയും മടിയിൽകിടത്തിയും തുടകൾ മുകളിലേക്ക് പൊക്കിയുയർത്തി വെച്ചും ദീർഘനേരം തന്റെ ശരീരത്തിലെ ആരോഗ്യം മുഴുവനുമെടുത്ത് ഭോഗിക്കും. അയാൾക്കാണ് ആ ഗ്രാമത്തിൽ ഏറ്റവുമധികം ആരോഗ്യം എന്ന കാര്യവും മാളവികേ ഓർമ്മിക്കണം.
അപ്പോഴാണ് ഞാൻ മാളവിക ഞങ്ങളുടെ പാവൽ തോട്ടത്തിന് മേൽ ഒരു പഞ്ചവർണ്ണകിളിയെ കാണുന്നത്. അതിന്റെ നിറം തേടി ഞാൻ അവിടേക്ക് പോയി.
“ഒരു മിനിറ്റ്! സോറി ഫോർ ഇൻറ്ററെപ്ഷൻ! കഥ പറഞ്ഞാൽ മതി കൂടുതൽ സെക്സ് വർണ്ണന വേണ്ട. അച്ഛനായാ ഞാൻ മഹാനായ അങ്ങയെ കണ്ടിരിക്കുന്നെ! അച്ഛന്റെ വായീന്ന് സെക്സ് കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല!”
“നീ എന്തൊരു പഴഞ്ചൻ!”
പ്രശാന്ത് ശബ്ദമുയർത്തി.
“നീ സെക്സ് വായിക്കാറില്ലേ? കാണാറില്ലേ?”
“അതൊക്കെ എന്റെ പ്രൈവസിയിൽ! മോഡേൺ ആകണം എന്ന് വെച്ച്! അല്ല ഞാൻ അമേരിക്കേലാണ് ജനിച്ചത് എന്ന് വെച്ച് നിങ്ങൾ ഇൻഡ്യാക്കാർ അമേരിക്കയെപ്പറ്റി എന്താ ധരിച്ചു വച്ചിരിക്കുന്നെ?”
“അമേരിക്കേടെ കൊണവതീയാരം ഒന്നും നീയെന്നെ പഠിപ്പിക്കേണ്ട!”
“ആ! എന്നാപ്പറ!”
പാവക്കാ തോട്ടത്തില്‍ രാജേഷിന്‍റെ കരവലയത്തില്‍ അമര്‍ന്ന്‍ കാമരതിരസമറിയുകയായിരുന്നു റോസിലി. രാജേഷ് റോസിലിയുടെ മോന്‍ പ്രശാന്തിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാണ്. റോസിലിയുടെ പാര്‍വ്വത മുലകളുടെ കട്ടിയിറച്ചിയുടെ മേല്‍, മുലകള്‍ക്ക് മേലേ ചുട്ടുപഴുത്ത് കല്ലുപോലെയാകാന്‍ തുടങ്ങിയ നിപ്പിളുകള്‍ക്ക് മേല്‍ അവന്‍റെ മുഖവും ചുണ്ടുകളും അമര്‍ന്നുരഞ്ഞുനീങ്ങുമ്പോള്‍ കിട്ടുന്ന സുഖം റോസിലിയെ കാമപരവശയാക്കി. അവളുടെ കൈകള്‍ അവന്‍റെ മുണ്ട് വകഞ്ഞ് മാറ്റി അകത്ത് പൊങ്ങിക്കുതിച്ച് കൊണ്ടിരുന്ന യുവലിംഗത്തെ…

The Author

smitha

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *