ശിവനും മാളവികയും [Smitha] 153

അവൻ അവളുടെ ദേഹത്തിന്റെ വിലോഭനീയതയിൽ നിന്നും നോട്ടം മാറ്റി.
“നീയെന്നെ ഇൻസൽട്ട് ചെയ്യുവാണോ?”
അവൾ ദേഷ്യം ഭാവിച്ചു.
“എങ്ങനെ?”
അവന് ശരിക്കും മനസ്സിലായില്ലായിരുന്നു.
“ബാത്ത് റൂമിൽ പോലും ഫുൾ ന്യൂഡ് ആകാൻ എനിക്ക് നാണമാ,”
അവൾ പറഞ്ഞു.
“എന്നിട്ടാണ് ഇക്കാണുന്ന മദാമ്മ മാരെപോലെ ഞാൻ ഈ കോണകവും ഒക്കെ ഉടുത്ത് നിന്റെ മടിയിൽ കിടക്കുന്നെ! എന്നിട്ടു നീ നോക്കുന്നു പോലുമില്ലെങ്കിൽ ഞാൻ ഡ്രസ്സ് ചെയ്യാൻ പോകുവാ!”
അൽഫേസിന്റെ തൊണ്ട വരണ്ടു അവളുടെ വാക്കുകൾ കേട്ടപ്പോൾ.
നിയന്ത്രണമറ്റ അവൻ ചുറ്റുപാടുകളെ വിസ്മരിച്ച് ബ്രായ്ക്കകത്ത് കയ്യിട്ട് അവളുടെ മുലകളുടെ തെറിപ്പിൽ കയ്യമർത്തി.
“ഓഹ്!”
മാളവിക പുതുതായി അറിഞ്ഞ സുഖ ലഹരിയുടെ ഉന്മാദക്കൊഴുപ്പ് ഒരു പുതപ്പ് പോലെ ദേഹത്തണിഞ്ഞു.
ചുറ്റുപാടുകളില് യാഥാർഥ്യങ്ങളിലേക്ക് തിരികെ വന്ന് അൽഫേസ് കൈമാറ്റാൻ തുടങ്ങിയപ്പോൾ അവന്റെ കൈക്ക് മേൽ തന്റെ കൈത്തലം വെച്ച് അമർത്തിക്കൊണ്ട് അവൾ വിലക്കി.
“കുറച്ച് കൂടി…കുറച്ച് കൂടി കൈ അവിടെയിരിക്കട്ടെ…”
അൽഫേസ് മുഖം താഴ്ത്തി അവളുടെ ചുണ്ടുകൾ കടിച്ചു ചുംബിച്ചു. മാളവികയിൽ നിന്ന് സീൽക്കാരവും കവിതപോലെ സുഖമുള്ള മർമ്മരവുമുതിർന്നു.
“നീ എത്ര പെണ്ണുങ്ങളെ ചുംബിച്ചിട്ടുണ്ട് ആൽഫ്? ആരെയും ഇല്ല എന്ന് ചുമ്മാ കള്ളം പറയരുത്?”
“എന്തിന് കള്ളം പറയണം?”
അവൻ ചിരിച്ചു.
“നാലഞ്ചു പേരെ ചുംബിച്ചിട്ടുണ്ട്?”
“എടാ കള്ളപ്പന്നീ! ശ്യേ!! ഞാൻ വെറുതെ എന്തിനാടാ ചക്കരെ വെറുതെ പതിവ്രതയായി, നിനക്ക് വേണ്ടി കാത്തിരുന്നേ? നീ ഒരു കന്യകൻ അല്ലെന്നു അറിഞ്ഞാരുന്നേൽ കയ്യും കണ്ണും കാണിച്ച ആരെങ്കിലുമൊരാൾക്ക് കിടന്നു കൊടുത്ത് ആ സുഖം അറിയാമായിരുന്നു…”
“യൂ ആർ ടോക്കിങ് വൾഗർ മാളൂ…”
അവൻ പറഞ്ഞു.
“വൾഗർ! ചുപ് രഹോ! മിണ്ടരുത്! ഷട്ട് അപ്! ആട്ടെ നീ എത്ര പേരുടെ അമ്മിഞ്ഞേൽ ..ദേ ഇപ്പം എന്റെതിൽ പിടിക്കുന്നത് പോലെ പിടിച്ചു…?”
അൽഫേസ് ഗാഢമായി ആലോചിച്ചു.
അവൻ വിരലുകൾ നിവർത്തുകയും മടക്കുകയും ചെയ്തുകൊണ്ട് എണ്ണാൻ തുടങ്ങി. മാളവികയ്ക്ക് ശ്വാസം മുട്ടി. എന്റെ കാടാമ്പുഴ ഭഗവതീ…ഇവനാര്? ലോകത്തെ ഏറ്റവും വലിയ പെണ്ണുപിടിയനോ? റാസ്‌പുട്ടിനോ? ഇതുപോലെ ഒരു ദുർമ്മാർഗ്ഗി കാസനോവയെ ആണോ ഈശ്വരാ ഞാൻ ആറ്റുനോറ്റിരുന്ന് പ്രേമിക്കാൻ കണ്ടുപിടിച്ചത്? യൂ ബ്ലഡി പാക്കി..!!!
“മാളൂ …”
എണ്ണലും ആലോചനയും നിർത്തി അൽഫേസ് മാളവികയെ നോക്കി. ഭയത്തോടെ അവൾ അവനെയും.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

83 Comments

Add a Comment
  1. ചേച്ചി,

    പത്മരാജൻ സാറിന്റെ പല സിനിമകളും സാമ്പത്തികമായി വിജയിച്ചിട്ടില്ല എന്നുള്ളത് ഇന്നും ഒരത്ഭുതമായി കൊണ്ടു നടക്കുന്ന ഒരാളാണ് ഞാൻ, ഇതെന്തിനാ  ഇപ്പോൾ ഇവിടെ പറഞ്ഞതെന്നു തോന്നോ?
    ഇല്ല, എനിക്കറിയാം,ചേച്ചിയ്ക്ക് തോന്നില്ല..

    വായിക്കാൻ ഒത്തിരി താമസിച്ചു പോയി, അതിനുള്ള കാരണവും ചേച്ചിക്കറിയാമല്ലോ. കഥയിലേക്ക് വന്നാൽ..
    “ശിവനും മാളവികയും” ടൈറ്റിൽ തന്നെ വല്ലാതെ ആകർഷിച്ചു, ടൈറ്റിലിൽ നിന്നും തന്നെ കിട്ടിയിരുന്നു  പറയാൻ പോകുന്ന പ്രമേയത്തിന്റെ തുടി താളം.

    റിട്ടയേർഡ്  ജീവിതം ജീവിയ്ക്കുന്ന ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസിന്റയും ദേശാടന തുമ്പി എന്ന് സ്വയം വിശേഷണം കിട്ടിയ മീഡിയ പ്രവർത്തക  മാളവികയുടെയും കഥ എന്ന രീതിയിലാണ് വായന തുടങ്ങിയത്.
    വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ വക വെയ്ക്കാതെ പുച്ചിച്ചു തള്ളിയ രണ്ടു പേർ.
    വായിച്ചു തുടങ്ങുമ്പോൾ തന്നെ മനസ്സിലാകും അവർ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും സുതാര്യതയും. കുറച്ചു കൂടി മുമ്പോട്ടു പോകുമ്പോൾ തിരിച്ചറിയാനാവും
    കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതത്തിന്റെ നിറം മാറിയ ഒരേ ജീവിത നൗകയിലെ യാത്രക്കാരായ ആ രണ്ടു പേരെയും.
    കൃഷ്ണവേണി, ആൽഫെസ് ഖുറേഷി എന്ന അവരുടെ ആ നിറങ്ങളെയും.
    “അന്നു എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ  നീലയായിരുന്നു”
    ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപതു എൺപതിലെ നൊസ്റ്റാൾജിക് ഭൂപടം
    പ്രശാന്തിന്റെ മനസ്സിനെ അത്രയും ആഴത്തിൽ വ്യക്തമാക്കാൻ ഇതു തന്നെ ധാരാളം..

    അൽഫെസിന്റെയും മാളവികയുടെയും പ്രണയ രംഗങ്ങൾ എങ്ങനെയാണു വർണ്ണിക്കേണ്ടതെന്നറിയില്ല, ആകെ മൊത്തം കുളിര്,രോമാഞ്ചിഫിക്കേഷൻ എന്നൊക്കെ പറയില്ലേ.
    ആത്മാവിനെ ആഴത്തിൽ തൊടുന്ന പ്രണയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭാഷണങ്ങളും അതിനാക്കം കൂട്ടി.

    “നിന്റെ പ്രണയമെനിക്ക് സൂര്യൻ വരമെഴുതുന്ന ആകാശ നീലിമയിലെ വിടരാൻ കൊതിയ്ക്കുന്ന നക്ഷത്രം.”
    ഹൂ… ആത്മാവിൽ കാക്ക തൊള്ളായിരം കാക്കപ്പൂ ഒരുമിച്ചു  പൂത്തത് പോലെ പ്രണയം നീലിയ്ക്കുമ്പോൾ എങ്ങനെയാ ചേച്ചി പനി  വരാതിരിയ്ക്കാ..
    ക്ളൈമാക്സിൽ ഒളിപ്പിച്ച സർപ്രൈസും ഞെട്ടിച്ചു,

    ഒരിക്കൽ കൂടി ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാളവികയിലൂടെ, അൽഫെസിലൂടെ,പ്രശാന്തിലൂടെ കൃഷ്ണവേണിയിലൂടെ എല്ലാത്തിനുമുപരി ആ മനസ്സിലൂടെ,ആത്മാവിലൂടെ, കൈവിരലുകളിലൂടെ ഹൃദയത്തിലേക്ക്..
    ഏറ്റവും മികച്ചൊരു വായനാനുഭവം സമ്മാനിച്ചതിനു നിറഞ്ഞ സ്നേഹം ചേച്ചി…

    സ്വന്തം
    മാഡി

  2. ലക്ഷ്മി എന്ന ലച്ചു

    സ്മിതേച്ചി…… ഈ സൃഷ്ടി ക്ക് കമെന്റ് ഇടാൻ ഞാൻ ആളല്ല കുറെ നാളായി ഇവിടെ വന്നിട്ട് എന്തോക്കയോ പറയണം എന്നുണ്ട് ഒന്നും എഴുത്തിൽ വരുന്നില്ല ഭയങ്കര സന്തോഷം തോന്നുന്നു ഇപ്പോൾ ….. ശിശിരം പോലെ കോബ്ര പോലെ ഇനിയും വേണം ?

    1. ഒരുപാട് നാളുകൾക്ക് ശേഷ വീണ്ടും കണ്ടതിൽ സന്തോഷം.

      എന്റെ കഥകളെ പ്രോത്സാഹിപ്പിച്ചവരുടെ കൂടെ എന്നും ലച്ചു മുമ്പിൽ ഉണ്ടായിരുന്നത് നന്ദിപൂർവ്വം ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *