Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
പൂട്ടിയത് ഞാൻ തന്നെയാ
അവിടെ കിടക്കട്ടെന്ന് വെച്ചു
പാതിരാത്രിക്ക് ഏതോ മറ്റവളുമാരുടെ പാവാട പൊക്കാൻ പോയേച്ചു വന്നു കുളിരും ആസ്വദിച്ചു മഴയത്തു കിടക്കുന്നത് ഞാൻ ജനലിൽ കൂടെ കണ്ടായിരുന്നു
ഹോ
എന്തായിരുന്നു കിടപ്പ്
കാമുകിയുടെ കുറുമ്പാടിന്റെ ഓർമ്മകൾ അയവിറക്കി അങ്ങ് കിടക്കുവല്ലായിരുന്നോ
ക്ഷീണം കാണാതിരിക്കാൻ തരമില്ലല്ലോ
ഏതോ എപ്പരാച്ചിയുടെ കവയ്ക്കിടയിൽ കുത്തി മറിഞ്ഞതിന്റെ ക്ഷീണം തീർക്കാൻ മഴയത്തു തൊടിയിൽ കിടന്നുകൊണ്ട് അവന്റെ ഒരു അനന്തശയനം
ചെറ്റ പൊക്കാൻ നടക്കുന്ന തെമ്മാടി” ചേച്ചി ആദ്യമായിട്ടാണ് ഇത്തരത്തിൽ ഉള്ള ‘ചന്ത’ വർത്തമാനം പറയുന്നത് ഞാൻ കേൾക്കുന്നത്
സാധാരണ എന്തെങ്കിലുമൊക്കെ കടുപ്പിച്ചു പറഞ്ഞാലും ഈയൊരു രീതിയിൽ പറയാറില്ല
കോവിലകത്തെ ആദിലക്ഷ്മി കൊച്ചുതമ്പുരാട്ടി കുറുമ്പാട് എന്ന വാക്ക് ഉച്ചരിച്ചു എന്ന് തന്നെ ആരോടെങ്കിലും പറഞ്ഞാൽ കേൾക്കുന്നയാൾ ആട്ടി വിടും
അത്രയ്ക്കാണ് ചേച്ചിയ്ക്കു ഉള്ള മതിപ്പും മെന്മയും
ചേച്ചി ഇങ്ങനെയുള്ള വർത്തമാനങ്ങൾ പറയാൻ എങ്ങിനെ പഠിച്ചെന്ന് ഞാൻ ഒരു നിമിഷം ഓർത്തു അത്ഭുതപ്പെട്ടു
അതിന്റെ കൂടെത്തന്നെ രാത്രിയിൽ സംഭവിച്ചതിന്റെ ഒരു ഏകദേശരൂപം എനിക്ക് പിടികിട്ടി
ഞാൻ ബോധംകെട്ടു വീണു കിടന്നത് ചേച്ചി ജന്നലിൽ കൂടെ കണ്ടിട്ട് ഞാനെന്തോ തെമ്മാടിത്തരം കാണിക്കാൻ പോയിട്ട് വന്നു കിടക്കുകയാണെന്ന് കരുതി ഒരു പണി തരാൻ പുറത്തിട്ടു പൂട്ടിയതാണ്
കാര്യങ്ങൾക്കു ചെറിയൊരു വ്യക്തത വന്നത് കൊണ്ട് തലേന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങളിൽ ചിലതെങ്കിലും ചേച്ചിയോട് പറയേണ്ടത് ആവശ്യമാണ് എന്നെനിക്ക് തോന്നി
“ചേച്ചി ഞാൻ പറയുന്നത് ഒന്ന് കേൾക്കു
ഞാൻ മഴയത് കിടന്ന് സ്വപനം കാണുവൊന്നും അല്ലായിരുന്നു
ഞാൻ ബോധം കെട്ട് വീണതാണ്
എന്ത് കാഴ്ച കണ്ടിട്ടാണ് ഞാൻ ബോധം കെട്ടത് എന്ന് പറഞ്ഞാൽ ചേച്ചി ഞെട്ടി പോകും” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു കൊണ്ട് തുടർന്നു
“നമ്മുടെ പാലച്ചുവട്ടിൽ
”
“ആ
പാലച്ചുവട്ടിൽ പാതിരയ്ക്കു പൊട്ടൻ പൂരാടം കണ്ട് പരവശനായി പിടഞ്ഞുവീണു എന്നു ഒരു തലക്കെട്ടോടെ നീ കൊണ്ടുപോയി പത്രത്തിൽ കൊടുക്ക്
ഒന്ന് പോയെടാ ചെറുക്കാ
നീ കോളേജിൽ പോകാൻ നോക്കുന്നെങ്കിൽ പോകാൻ നോക്ക് “ എന്നു പൊട്ടിച്ചിരിച്ചു കൊണ്ട് ഇടയ്ക് കയറി പറഞ്ഞിട്ട് എന്റെ അരയിലെ പിടി വിട്ടിട്ട്
💬 Comments
View all comments