Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
വിക്കികൊണ്ട് പറഞ്ഞു
അതിനു മറുപടി പറയാതെ ചേച്ചി വീണ്ടും അടുത്ത ചോദ്യമെറിഞ്ഞു
“നിന്റെ കൈയിലെന്താ ചുരിക? ഇത് വലിയ പാട്ടാവിന്റെ അല്ലേ?”
ചോദ്യത്തിന്റെ ദിശ മാറിയത് എന്നെ ഒന്നുകൂടെ സമ്മർദ്ധത്തിൽ ആഴ്ത്തി
“അത്
ചേച്ചി അമ്മ ഒരു ദിവസം മെത്തയുടെ അടിയിൽ കൊണ്ടുവന്നു വെച്ചതാണ്
ഇത് ദുസ്വപ്നം
” അത്രയും പറഞ്ഞതും ചേച്ചി ഇടയ്ക് കയറി അടുത്ത ചോദ്യം ചോദിച്ചു
“രാത്രിയിൽ നീ പൂണുനൂലും ഊരി വെച്ചിട്ട് ഈ ചുരികയുമായി എവിടെ പോയിരുന്നു എന്നാണ് ചോദിച്ചത്” വക്കീലന്മാർ ചോദിക്കുന്ന മട്ടിലുള്ള അ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് അമ്പരന്നു
കാര്യങ്ങൾ വേറൊരു ദിശയിലേക്കാണ് പോകുന്നത്
ഒരു നിമിഷം ഞാനൊന്ന് ആലോചിച്ചിട്ട് കാച്ചിക്കുറുക്കിയ ഒരു മറുപടി പറഞ്ഞു
“ഞാനെവിടെയെങ്കിലും പോയത് ചേച്ചി കണ്ടോ? ഇല്ലല്ലോ? ഞാൻ മുറ്റത് തന്നെ ഉണ്ടായിരുന്നു“
നിമിഷം തീരും മുൻപേ ചേച്ചിയുടെ വായിൽ നിന്നും ചോദ്യങ്ങളുടെ ആക്രമണം ആരംഭിച്ചു : “അതെന്താടാ നിനക്കിവിടെ ആരെങ്കിലും ഗൂർഖായുടെ പണി തന്നു ഏൽപിച്ചോ ഇന്നലെ രാത്രി? അതോ പാതിരാത്രിക്ക് ഇവിടുത്തെ മുറ്റത് നിന്റെ അമ്മേടെ വേറെ സംബന്ധക്കാരു വല്ലവരും വന്നവരെ വരവേൽകാൻ ഉണ്ടായിരുന്നോ? അതോ പാതിരയ്ക്കു നിന്റെ കാമുകിമാർ വല്ലവരും മുറ്റത് വന്നു കവച്ചിരുന്നിട്ട് ചുരിക കേറ്റി തരാൻ പറഞ്ഞാരുന്നോ?“
ചേച്ചിയുടെ വായിൽ നിന്നും വീണ വർത്തമാനം കേട്ടപ്പോ എനിക്ക് ഒരല്പം അത്ഭുതം തോന്നിയെങ്കിലും അറിയാതെ തന്നെ ചിരിപൊട്ടി
കടകട എന്ന് ഞാൻ പൊട്ടിച്ചിരിച്ചു
പക്ഷെ ചേച്ചിയ്ക്കു ഒരു ഭാവവെത്യാസവും ഉണ്ടായില്ല എന്ന് മാത്രമല്ല കൈ കൊണ്ട് ഞാൻ ഉടുത്തിരുന്ന മുണ്ടടക്കം അരയുടെ മുന്നിൽ തെരുപ്പിടിച്ചു എന്നെ അടുത്തേക് വലിച്ചടുപ്പിച്ചു കൊണ്ട് ചേച്ചി പിന്നെയും ചോദിച്ചു “പറയെടാ, പാതിരയ്ക്കു നിനക്ക് പുറത്തു എന്തായിരുന്നു ഇടപാട്??”
എന്റെ അടിവയറ്റിൽ ചേച്ചിയുടെ നഖം കൊണ്ട് കയറി വല്ലാതെ വേദനിച്ചു
“ചേച്ചി വിട്… ഞാൻ ഉള്ളത് പറയാം പുറത്ത് എന്തോ ശബ്ദം കേട്ട് ഞാൻ നോക്കാൻ പോയതാ തിരിച്ചു വന്നപ്പോ കതകു ആരോ പൂട്ടിയിരുന്നു
ചേച്ചി എന്റെ അരയിൽ നിന്നും വിട്” ഞാൻ ചേച്ചിയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
“ആ
കതകു
💬 Comments
View all comments