Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
ഷഡ്ഢി എടുത്തു കുടഞ്ഞിട്ടു വലിച്ചു കയറ്റി
കുണ്ണയിൽ വല്ലാത്തൊരു വേദന പോലെ
തലേന്നത്തെ പരാക്രമം ഒക്കെയും ശെരിക്കും സംഭവിച്ചത് തന്നെയെന്ന് ഒന്നുകൂടെ ഉറപ്പായി
ഇടാനുള്ള ഷർട്ടും പാന്റും ഇസ്തിരി ഇടാനായി എടുത്തിട്ട് കതകടച്ചു തിരഞ്ഞപ്പോളാണ് കട്ടിലിൽ എന്റെ അലക്കിതേച്ച ഒരു ജോഡി ഷർട്ടും പാന്റും പിന്നെയൊരു ഷഡ്ഢിയും മടക്കി തയ്യാറാക്കി വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്
ചേച്ചി തന്നെ വെച്ചതാവാനെ വഴിയുള്ളു
അമ്മക്ക് ഇസ്തിരിയിടൽ എന്ന് പറയുന്നത് വെല്യ മടിയുള്ള കൂട്ടത്തിലാണ്
പണിക്കാരി പെണ്ണുങ്ങളോട് എന്റെ മുറിയിൽ കയറരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്
അമ്മ അല്ലാതെ ആരും മുറിയിൽ കയറുന്നത് എനിക്കിഷ്ടമില്ല
പക്ഷെ ചേച്ചിക്ക് ഒരു കൂസലുമില്ല എത്ര പറഞ്ഞാലും
നിന്റെ മുറിയിൽ എന്താ പാതാളഭൈരവി കാവൽ ഇരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഒരിക്കൽ എന്റെ വായടപ്പിച്ചത്
തുണികളിലെ ഇസ്തിരിയുടെ ഇളം ചൂട് അണഞ്ഞിട്ടില്ല
എന്നാലും ഇതൊക്കെ എപ്പോ! ചേച്ചി കുളി കഴിഞ്ഞു വന്നിട്ട് അധികമായില്ല എന്ന് മുടി കണ്ടപ്പോൾ ബോധ്യപ്പെട്ടതാണ്
എഴുനേറ്റാൽ ഉടനെ പോയൊരു കുളിയാണ് ചേച്ചിയുടെ പതിവും
പിന്നെ ഇതിനിടക്ക് എപ്പോ നെല്പുരയിൽ പോയി ചിരട്ട ഒക്കെ എടുത്ത് കൊണ്ടുവന്നു ഇസ്തിരിയിട്ടോ എന്തോ! കൂടുതൽ ആലോചിച്ചു സമയം കളയാതെ ഞാൻ പോകാൻ ഒരുങ്ങി
പുസ്തകങ്ങളൊക്കെ തോൾസഞ്ചിയിലാക്കി ഞാൻ താഴെക്കിറങ്ങി
അകത്തളത്തു ഉള്ള മേശമേൽ സഞ്ചി വെച്ചിട്ട് ഞാൻ കോണിയുടെ പിന്നിലുള്ള വാതിൽ വഴി നിലവറയിലേക്ക് ഇറങ്ങി
നിലവറയിൽ മൂകാംബിക ദേവിയുടെ ഒരു പ്രതിഷ്ഠയുണ്ട്
ആ വിഗ്രഹത്തിന്റെയും അടിയിൽ ഭൂഗർഭ അറയിൽ വള്ളിപ്പടർപ്പ് കൊണ്ട് മൂടിയ നിലയിൽ ഒരു സ്വയംഭൂ വിഗ്രഹവും അതിനു ചുറ്റുമായി ഒരു ചെറിയ ജലസ്രോതസ്സും ഉണ്ടെന്നാണ് കോവിലകത്തെ വിശ്വാസം
വലിയ വലിയ മുത്തച്ഛന്റെ കാലത്ത് ഈ സ്ഥലം രാജാവ് സമ്മാനിക്കാൻ കാരണം തന്നെ അതാണെന്നാണ് വര്ഷങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യം
കൊടിയ വേനലിലും വറ്റാത്ത ജലസ്രോതസ്സ് ഉള്ളൊരു സ്ഥലം വേനൽകാല വസതി പണിയാനായി കണ്ടുപിടിക്കാൻ കൊച്ചി രാജാവ് കല്പനയായി
പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ലക്ഷണമൊത്ത ഒരു സ്ഥലം കണ്ടുകിട്ടാതെ വന്നപ്പോൾ ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്നും അതിന് വേണ്ടുന്ന സഹായം ചെയ്തു തരണം എന്നുമൊക്കെ കാണിച്ചു ഒരു
💬 Comments
View all comments