ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]
ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4
Adithya Ayyarudeyum Adilakshmi Ayyarudeyum Ormakurippukal 4 | Thundu Ezhuthachan
[ Previous Part ] [ www.kkstories.com ]
പ്രിയപ്പെട്ട വായനക്കാരേ , നിങ്ങള്‍ തരുന്ന പ്രോത്സാഹനത്തിനു നന്ദി. സമയക്കുറവു കൊണ്ട് പ്രതീക്ഷ്ക്കുന്ന സമയത്ത് എഴുതി തീര്‍ക്കാന്‍ കഴിയുന്നില്ല. എങ്കിലും കഴിയുന്നത്ര വേഗത്തില്‍ ബാക്കി പ്രസിദ്ധീകരിക്കാം. ഈ ലക്കത്തില്‍ കമ്പി മെമ്പോടിക്ക് മാത്രമേ ചേര്‍ത്തിട്ടുള്ളു എങ്കിലും അത്യാവശ്യം ഞരമ്പുകളെ ത്രസിപ്പിക്കാന്‍ ഉള്ളത് ഉണ്ടെന്നു വിശ്വസിക്കുന്നു.
ഈ കഥ വായിക്കുമ്പോള്‍ നിങ്ങള്ക് ബോറടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ദയവു ചെയ്തു നിങ്ങള്‍ വായിക്കാതിരിക്കുക കാരണം ഒറ്റയടിക്ക് നേരെ കംബിയിലെക്ക് കടക്കില്ല. ഇത് മുപ്പത്തിയാറ് അധ്യായമുള്ള ഒരു വലിയ നോവല്‍ ആണ്.
ക്ഷമ ഉള്ളവര്‍ മാത്രം വായിക്കുക. തെറ്റുകുറ്റങ്ങള്‍ കഷമിക്കുക. അടുത്ത ലക്കത്തില്‍ താരയുടെ മുഴുവന്‍ ചരിത്രവും കിടിലന്‍ കളികളും ഉണ്ടാവും. സ്നേഹത്തോടെ - എഴുത്തച്ചന്‍
“ഓളെ അവിടേക്ക് ഇരുത്തു കുട്ട്യേ” മൂപ്പന്റെ ഘനഗാംഭീര്യ ശബ്ദം മുഴങ്ങി.
ഭീതിജനകമായ കറുത്ത മേലങ്കി അണിഞ്ഞ താര ആ നഗ്നയായ സ്ത്രീയെ ഉന്തി തള്ളി അവിടെ ഉണ്ടായിരുന്ന കളത്തിലേക്ക് കൊണ്ടു പിടിച്ചിരുത്തി. എന്നിട്ട് അവരുടെ പിന്നിലായി നിലയുറപ്പിച്ചു ഇരു കൈകൾ കൊണ്ടും അവരുടെ തോളുകളിൽ ബലമർപ്പിച്ച് അവർ എഴുനെൽകാതെ നോക്കി.
എങ്കിലും അവർ കാലുകൾ കുടഞ്ഞാട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു. കളത്തിലെ ചായങ്ങൾ ധൂളികളായി അന്തരീക്ഷത്തിൽ ഉയർന്നു. ഭീകരരൂപികളായ തുള്ളൽക്കാരികൾ തുള്ളൽ തുടർന്നു കൊണ്ടേയിരുന്നു. വീണ്ടും ഇലച്ചീന്തിൽ നിന്നും പന്തത്തിലേക്കു പൊടി വാരിയെറിഞ്ഞു നാളം ആളിച്ച ശേഷം മൂപ്പൻ ഉച്ചത്തിൽ മന്ത്രോചാരണം തുടങ്ങി.
യവശി യവശി അം യവശി യവശി ഹ്രീം
യവശി മൃത്യും യവശി സർവം
ഏഹി ഏഹി രുദിരം ചുടല സമം
ഏഹി ഏഹി വയശിജ നമഃ
യവശി യവശി അം……….
…………..
ഞാൻ പഠിച്ചിട്ടുള്ള ഒരു വേദത്തിലും അങ്ങനെ ഒരു മന്ത്രമോ അത്തരമൊരു ച്ഛന്തസ്സോ ഉണ്ടായിരുന്നില്ല. ദുർമന്ത്രം തന്നെ എന്ന് ഉറപ്പ്. പഞ്ചാക്ഷരത്തിന്റെ അംശം ഉണ്ടായിരുന്നത് കൊണ്ട് അസുരശൈവ ഗണത്തിലുള്ള ഏതോ മൂർത്തിയെ ആണ് മൂപ്പൻ വിളിച്ചു വരുത്തുന്നത് എന്ന് ഉറപ്പായിരുന്നു. എങ്കിലും എന്തിനായിരിക്കും? ബലി നടക്കുമെങ്കിൽ എന്ത് കാര്യം സാധിക്കാൻ ആയിരിക്കും? അപ്പോഴും, ഈ നഗ്നയായ സ്ത്രീ, ഇവർ ആര്? ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
ഇടം കൈ കൊണ്ട് അടുത്തിരുന്ന ഒരു വലിയ വലമ്പിരി ശംഖു കയ്യിലെടുത്തു മൂപ്പൻ ശബ്ദം മുഴക്കി. ഒപ്പം വലംകൈയിൽ കാളകളുടെ കഴുത്തിൽ കെട്ടാറുള്ളത് പോലെയുള്ള ഒരു ഓടം എടുത്തു കിലുക്കുവാനും തുടങ്ങി.
തുള്ളൽകാരികൾ പെട്ടെന്ന് ഹ്രീം യാ എന്ന് അലറി വിളിച്ചു വൻപിച്ച പരാക്രമത്തോടെ തുള്ളിയാടാൻ തുടങ്ങി. അരയിലെ കുരുത്തോല കൊണ്ടുള്ള ഉടയാടയിൽ നിന്നും നാരുകൾ വലിച്ചു പൊട്ടിച്ചു അന്തരീക്ഷത്തിലേക്ക് കീറിയെറിഞ്ഞു.
തല കുലുക്കിയാട്ടി മുടി കൊണ്ട് നിലം തല്ലി. കളത്തിൽ ഇരുന്ന സ്ത്രീ ഭയച്ഛകിതയായതു പോലെ അവരുടെ മുഖഭാവം മാറി. അവർ പ്രാണവെപ്രാളം കാട്ടി തുടങ്ങി.
മുൻപിൽ കുത്തി നാട്ടിയിരുന്ന തീപ്പന്തം മൂപ്പൻ നിലത്തു നിന്നും വലിച്ചൂരി. എന്നിട്ട് തീക്കുണ്ടതിൽ
💬 Comments
View all comments