0%

Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]

Author : kkstories Read All Parts 465

പിടിച്ചു കുലുക്കി കളഞ്ഞു. അതു പിന്നീട് അങ്ങോട്ട് ഒരു പതിവായി. പതിയെ പതിയെ നാട്ടിൽ പാട്ടായി. അങ്ങനെ ഗോപിനാഥൻ നമ്പൂതിരി ഷണ്ടൻ നമ്പൂതിരി ആയി. ഒരു ദിവസം രാത്രിയിൽ പതിവ് ഒളിഞ്ഞു നോട്ടത്തിന് കാത്തിരുന്ന നമ്പൂതിരി അവളെ അവിടെ കണ്ടില്ല.

പിന്നീട് ഒരിക്കലും അയാൾ അവളെ കണ്ടില്ലാ. അവൾ അയാളെ ഉപേക്ഷിച്ചു ആരോടൊപ്പം പോയെന്നോ എങ്ങോട്ട് പോയെന്നോ ആർക്കും തിട്ടമില്ല. എങ്കിലും ഷണ്ടൻ നമ്പൂതിരി എല്ലാവർക്കും പറഞ്ഞു ചിരിക്കാൻ ഉള്ളൊരു കഥാപാത്രമായി അങ്ങനെ അലഞ്ഞു നടന്നു. പുതിയൊരു ഭാര്യയെ എവിടെ കിട്ടാൻ? ഭാര്യയെ കൂട്ടിക്കൊടുക്കുന്ന ഒരു ഷണ്ടനു ആര് പെണ്ണ് കൊടുക്കാൻ!

ശാരധയുടെ അസുഖം മാറാൻ ദേശാടനത്തിന് പോയി വന്ന ജയരാമൻ നമ്പൂതിരി വഴിയിൽ എവിടുന്നോ ഒരു പകർച്ചവ്യാധിയും കൂടെ ഒപ്പം കൂട്ടിയിരുന്നു. അധികം വൈകാതെ അയാൾ ഇഹാലോകവാസം വെടിഞ്ഞതോടെ അയാളുടെ ഇല്ലവും പറമ്പും എങ്ങനെയെങ്കിലും കൈവശപ്പെടുത്താൻ അതു വരെ അകന്നു താമസിച്ചിരുന്ന അയാളുടെ ബന്ധുക്കൾ എല്ലാരും അടുത്തു കൂടി.

ശാരധ നേരിലുള്ള മകളല്ല എന്ന കാര്യം വീണ്ടും ഉയർത്തി കാട്ടി ഒറ്റയ്ക്കു ആ വീട്ടിൽ താമസിച്ചിരുന്ന അവളെ മാനസികമായി അവർ പീഡിപ്പിക്കാൻ തുടങ്ങി. പതിയെ അവളുടെ മരുന്നിന്റെ ക്രമം തെറ്റാൻ തുടങ്ങി. മറന്നിരുന്നത് എല്ലാം അവൾ വീണ്ടും ഓർത്തു. അവൾ വീണ്ടും വിഭ്രാന്തി കാണിക്കാൻ തുടങ്ങി.

പഴയ രതി വൈകൃതങ്ങൾ എല്ലാം അവൾ ഓർത്തെടുത്തു. വീണ്ടും അതുപോലെ നശിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. അവളത് പല വട്ടം ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞതോടെ അവളെ ഒഴിവാക്കാൻ പറ്റിയ മാർഗം ഷണ്ടൻ നമ്പൂതിരിയുടെ തലയിൽ കെട്ടി വെക്കുന്നതാണെന്ന് അവർ കണക്കു കൂട്ടി.

കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും തീരും എന്ന് പറഞ്ഞത് പോലെ ഷണ്ടൻ രണ്ടു കയ്യും നീട്ടി അവളെ സ്വീകരിച്ച് വീട്ടിൽ കൊണ്ടു വന്നു. അവളുടെ ഏതു വൈകൃതവും സാധിച്ചു കൊടുക്കാമെന്നു അവൾക്ക് വാക്ക് നൽകി അവളെ കൊണ്ടു സകല പ്രമാണങ്ങളിലും ഒപ്പ് വെപ്പിച്ചു സ്വത്തുക്കൾ ജയരാമൻ നമ്പൂതിരിയുടെ ബന്ധുക്കൾക്ക് കൈമാറി. അന്ന് മുതൽ അവൾ വീണ്ടും പുലയാട്ടു തുടങ്ങി.

ശാരദയെ പലര്‍ക്കും കൂട്ടിക്കൊടുത്തു

💬 Comments

View all comments