Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 4 [തുണ്ടത്തു എഴുത്തച്ഛൻ]
അതും ഒളിച്ചു നിന്ന് കണ്ടു രസിക്കലാണ് ഗോപിയ്ക് ഹരമെങ്കില്‍ ഒരു ദിവസം ചെയ്തതില്‍ നിന്നും വെത്യസ്തമായത് ചെയ്യുന്നതിലാണ് അവള്‍ക് ഹരം. അവളുടെ കാമാഭ്രാന്തിനു അനുസരിച്ചുള്ള കാടന്‍ രീതികള്‍ അയാളുടെ കയ്യില്‍ നില്‍ക്കില്ല എന്ന് മനസ്സിലായപ്പോള്‍ അലഞ്ഞു തിരിഞ്ഞു ഷണ്ഡന്‍ ഒടുക്കം എന്റെ മുന്‍പിലെത്തി.
കാര്യം കേട്ടപ്പോള്‍ തന്നെ ആള് ശാരദ ആണെന്ന് തിരിഞ്ഞിരുന്നു ഇനിക്ക് . ഒന്നുകൊണ്ടും ഭയപ്പെടവേണ്ടാ എന്ന് പറഞ്ഞു അയാളെ ഭാര്യയുമായി ഇവിടെ വരാന്‍ ഏര്‍പാടാക്കി. ഇപ്പോള്‍ സ്ഥിരമായി ഇവിടെ വരാറുണ്ട്.
എന്നെ കൊണ്ട് കഴിയുന്ന രീതിയില്‍ അവളുടെ ഭ്രാന്തിനു കൂട്ട് നില്കും. ആ ഉരുളിയില്‍ കലര്‍ത്തിയ പൊടികളില്‍ ചിലത് മരുന്നാണ്. മരുന്ന് കൊടുത്താല്‍ കഴിക്കില്ല എന്നാല്‍ ഒരു വൃതിഹീനയായ പെണ്ണിന്റെ മൂത്രം കുടിക്കു എന്ന് പറഞ്ഞാല്‍ അത് ശാരദയ്ക്ക് ഹരമാണ്.
അതുകൊണ്ട് ഇങ്ങനെ ചില രീതികള്‍ വേണ്ടി വന്നു. ഇനിയും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ ഇതുപോലുള്ള കാട്ടിക്കൂട്ടലുകള്‍ വേണ്ടി വരും. പതിയെ പതിയെ അവളുടെ ഉന്മാദം മാറ്റിയെടുത് എങ്ങനെ എങ്കിലും ആ ഷണ്ഡന്‍ നമ്പൂരിയുടെ കയ്യില്‍ നിന്നും അവളെ രക്ഷിചെടുക്കണം.
ഇന്നിപ്പോള്‍ മന്ത്രവാധതിന്റെ ഒരു അന്തരീക്ഷത്തിനു വേണ്ടിയാണ് ആടിനെ വെട്ടിയതും തീയില്‍ ഇരുന്നതും രക്തത്തില്‍ അഭിഷേകം നടത്തിയതുമൊക്കെ. കല്ലിപ്പാലയുടെ കറ ദേഹത് പുരട്ടി ഇരുന്നാല്‍ തീ പൊള്ളല്‍ എല്കുകയില്ല. എല്ലാം ചില തന്ത്രങ്ങള്‍ മാത്രം. ഈ ആട്ടിറച്ചി ഉണക്കി എടുത്താല്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരാഴ്ചത്തേയ്ക്ക് മുട്ടില്ലാതെ കഴിയുകയും ചെയാം.”
മൂപ്പന്‍ പറഞ്ഞു നിര്‍ത്തിയിട്ട് നിലത്തേയ്ക്ക് നോക്കിയിരുന്നു. എന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞതായി അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു കാല്‍പെരുമാറ്റം അടുത്തേയ്ക്ക് വരുന്നതായി തോന്നി. തോന്നിയത് ആയിരുന്നില്ല.
അത് താര ആയിരുന്നു. താര അവിടെയ്ക്ക് എത്തിയതും ഇറങ്ങി പോയ ഭാരം വീണ്ടും കയറി വന്നത് പോലെ തോന്നി. അവളുടെ മുഖത്തേയ്ക്കു നോക്കാന്‍ തെല്ലൊരു ഭയം തോന്നി.
“ന്താ കുട്ട്യേ ഓളെ കൊണ്ടാക്കിയോ?”
ഉവ്വെന്നു താര തലയാട്ടി.
“ഇധേഹതിനെ അറിയോ കുട്ടിക്ക്?” എന്റെ നേരെ വിരല്‍ നീട്ടി മൂപ്പന്‍ താരയോടു ചോദിച്ചു. മറുപടി ഒരു മന്ദഹാസം മാത്രമായിരുന്നു.
“ഉണ്ണിയ്ക്ക് അറിയോ ഈ ഏച്ചിയെ ?” മൂപ്പന്‍ എന്നോട് ചോദിച്ചപ്പോള്‍
💬 Comments
View all comments