Chapter Title : ആനിയമ്മയും ഹാജിയാരും 1
ഒരു തുക കമ്മീഷൻ അടിക്കാമെന്നും ഭർത്താവു പറഞ്ഞു. ഈ മനുഷ്യന് കാശ് എന്ന ഒറ്റ വിചാരമേ ഉള്ളു എന്ന് എനിക്ക് തോന്നി പോയി. അടുത്ത ദിവസവും അയാൾ വീട്ടി വന്നു എന്തോ പേപ്പർ തരം വേണ്ടി. റാന്നിയിൽ കുറച്ചു ദിവസം ഉണ്ടാവും എന്നും ഭർത്താവിനെ വിളിച്ചപ്പോ വീട്ടി കൊടുത്ത മതി എന്നും പറഞ്ഞു എനിയ്ക്ക് ഒരു കവർ തന്നു. ആ സ്ഥല കച്ചോടം നടന്നു. അതിന്റെ ഭാഗമായി അയാൾ ഭർത്താവിനോടൊപ്പം പിന്നെ പല തവണ വീട്ടി വന്നു. രെജിസ്ട്രേഷൻ, സ്ഥലം അളക്കാൻ എന്നൊക്കെ പറഞ്ഞു പല തവണ. പതുക്കെ എനിക്ക് അയാളോടുള്ള ഈർഷ്യ കുറഞ്ഞു വന്നു. അയാൾക്ക് ഗൾഫിൽ പലചരക്കു കട തന്നെ ആണ് എന്ന് പറഞ്ഞു. ഗ്രോസറി എന്ന് പറയും. അയാൾക്കും പാർട്നെർക്കും കൂടി നാല് ഗ്രോസറി ഉണ്ടെന്ന് പറഞ്ഞു. വീട്ടിൽ വരുമ്പോൾ എല്ലാം അയാൾക്കു ചായയും പലഹാരവും കൊടുക്കുമായിരുന്നു. അയാൾക്ക് എന്റെ തെക്കൻ മലയോര സ്റ്റൈൽ ഭയങ്കര ഇഷ്ടമായി. അയാൾ അത് പല തവണ പറഞ്ഞു. എന്റെ പാചക നൈപുണ്യം പോലെ എന്റെ ശരീരത്തിനെയും അയാൾ ആർത്തിയോടെ നോക്കുന്നത് ഒരു പതിവായിരുന്നു. ആദ്യം എനിക്ക് ദേഷ്യമായിരുനെങ്കിലും അയാളുടെ കൊതി ഊറുന്ന നോട്ടം എന്നിക്കു ചെറിയ ഒരു സന്തോഷം മനസ്സിൽ എവിടെയോ നൽകി. ഒരു മാസത്തോളം എടുത്തു തോട്ടം അളക്കാനും വിലയുടെ തർക്കവുമായി ഒക്കെ കൂടി. ഒരു ദിവസം അപ്രധീക്ഷിതമായി ഹാജിയാർ ഒറ്റയ്ക്ക് വീട്ടി വന്നു. അഡ്വാൻസ് തുകയുടെ ബാക്കി ഏൽപ്പിക്കാൻ വന്നതാണ്. വന്ന പാടെ ഒരു ചായ താ മോളെ എന്ന് പറഞ്ഞു. ഞാൻ ചായ ഇട്ടു കൊണ്ട് ചെല്ലുമ്പോ പുള്ളി സോഫയിൽ ഇരുന്നു ഒരു പേപ്പർ എടുത്തു വീശുകയാണ്. ഷർട്ടിന്റെ രണ്ടു ബട്ടൻസ് തുറന്നിട്ടിരിക്കുന്നു. അയാളുടെ വിരിഞ്ഞ നെഞ്ചിലെ നരച്ചതും അല്ലാത്തതും ആയ രോമ രാജി കണ്ടു ഞാൻ ഒരു നിമിഷം അവിടേക്കു നോക്കിയ ശേഷം കണ്ണെടുത്തു. 'ഇച്ചായൻ കടയിൽ ഉണ്ടലോ, കാശ് അവിടെ കൊടുത്ത പേരായിരുന്നു?' ഞാൻ ചോദിച്ചു. എന്നെ ഉഴിഞ്ഞു നോക്കി കൊണ്ട് ഹാജിയാർ പറഞ്ഞു' നല്ല ഒരു കച്ചോടത്തിന്റെ കാശ്
💬 Comments
View all comments