Chapter Title : ആയിഷയിലൂടെ 2 [ഹസ്ന]
പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അവൾ എനിക്ക് തന്ന ആത്മസമർപ്പണത്തിന്റെ ഓർമ്മകളുണ്ടായിരുന്നു.
"ആ, റഹീം മോൻ എഴുന്നേറ്റോ. ചായ കുടിച്ചിട്ട് നമുക്ക് ആ വില്ലേജ് ഓഫീസിലെ കാര്യത്തിന് പോകണം. സമീറയോട് ബാക്കി പേപ്പറുകൾ കൂടി വാങ്ങി വരണം," അബ്ബു പത്രം മടക്കിവെച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ റെഡിയാണ് അബ്ബു. ദാ ഇപ്പൊ ഇറങ്ങാം," ഞാൻ ചായ കുടിക്കുന്നതിനിടയിൽ പറഞ്ഞു.
ആയിഷ അടുക്കളയിലേക്ക് തിരികെ പോകുന്നതിന് മുൻപ് ഫയലുകൾ അടങ്ങിയ കവർ മേശപ്പുറത്തേക്ക് വെച്ചു. "റഹീം, ഇത്ത പറഞ്ഞ ബാക്കി ആധാരത്തിന്റെ കോപ്പികൾ ഇതിലുണ്ട്. കൃത്യമായി ഏൽപ്പിച്ചേക്കണേ."
"ഞാൻ നോക്കിക്കോളാം ആയിഷാ," ഞാൻ കവർ കയ്യിലെടുത്തു.
പത്തു മണിയായപ്പോഴേക്കും ഞാൻ ബൈക്കുമായി വില്ലേജ് ഓഫീസിന് മുന്നിലെത്തി. ഇന്നലത്തെക്കാൾ അല്പം തിരക്ക് ഓഫീസിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാൻ അകത്തേക്ക് നടന്ന് സമീറ ഇത്തയുടെ സീറ്റിന് മുന്നിലെത്തി. ഇത്ത കസേരയിലിരുന്ന് ഗൗരവത്തോടെ ആരോടോ സംസാരിക്കുകയായിരുന്നു. ഔദ്യോഗിക വേഷത്തിൽ അവർ നിൽക്കുമ്പോൾ ഇന്നലെ ഫോണിലൂടെ കണ്ട ആ വന്യമായ രൂപം മറ്റൊരാളുടേതാണെന്ന് തോന്നിപ്പോകും.
ഞാൻ മേശയ്ക്കരികിലേക്ക് ചെന്നതും ഇത്തയുടെ ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു. കൂടെയുണ്ടായിരുന്ന ആൾ മാറിയതും ഇത്തയുടെ മുഖത്തെ ഗൗരവം പതുക്കെ അലിഞ്ഞുപോയി.
"ആഹാ, റഹീം വന്നോ. ഫയലുകളൊക്കെ കൊണ്ടുവന്നോ?" ഇത്ത ചുറ്റുമുള്ള ജീവനക്കാർ കേൾക്കാവുന്ന ശബ്ദത്തിൽ ചോദിച്ചു.
"ദാ ഇത്താ, അബ്ബു തന്നുവിട്ട ബാക്കി പേപ്പറുകൾ," ഞാൻ ഫയൽ കവർ മേശപ്പുറത്തേക്ക് നീക്കി.
ഫയൽ വാങ്ങുന്നതിനിടയിൽ ഇത്തയുടെ വിരലുകൾ എന്റെ കൈകളിൽ പതുക്കെ അമർന്നു. അവർ ഫയൽ തുറന്ന് നോക്കുന്ന ഭാവത്തിൽ തല താഴ്ത്തി, ശബ്ദം വല്ലാതെ കുറച്ചു.
"ഇന്നലെ രാത്രി നിന്റെ കളി നന്നായിരുന്നു റഹീമേ... അപ്പുറത്തിരുന്ന് അത് കേട്ട എനിക്ക് ഇപ്പൊ ഇവിടെയിരിക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്. നീ എപ്പോഴാ ഫ്രീ ആകുന്നത്?" ഇത്തയുടെ കണ്ണുകളിൽ കൃസൃതിയും കാമവും ഒന്നിച്ച് തിളങ്ങി.
"ഇത്ത പറയും പോലെ. അബ്ബു
💬 Comments
View all comments