Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
എന്റെ കക്ഷിയും തമ്മിലുള്ള ബന്ധം.....
"എന്റെ ഭാര്യാ സഹോദരിയാണ്.....
"അതിനുമപ്പുറം.....നിങ്ങൾ എന്റെ കക്ഷിയെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ടോ......
"ഇല്ല...ജോൺസൺ വക്കീലിനെ നോക്കി പറഞ്ഞു.....ജോൺസൺ വക്കീൽ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു......അതെ ഇനി തനിക്കും പിടിച്ചു കയറാം....കുറ്റ സമ്മതം നടത്തിയാൽ വേലൂരിനെ പേടിച്ചു പറഞ്ഞു പോയാൽ എല്ലാം തകിടം മറിഞ്ഞേനെ.....
"മിസ്സിസ് ആലിയ ഈ പറഞ്ഞത് ശരിയാണോ.....വേലൂർ ചോദിച്ചു.....
"അതെ.....ഞാൻ വീണ്ടും ചേട്ടത്തിയുടെ മറുപടി കേട്ട് ഞെട്ടി...പിന്നെ നിങ്ങളെന്തിനാണ് ഇവരെ നിങ്ങളുടെ മൊഴിയിൽ ഉൾകൊള്ളിച്ചത്.....
"സത്യം അവർക്കു പറയാൻ കഴിയും എന്നുള്ളത് കൊണ്ടാണ്....സാർ.....ആലിയ പറഞ്ഞു.....
"അതെ സത്യം...അതിവർക്കേ പറയാൻ കഴിയൂ....ബി ലോർഡ്.....
ജഡ്ജ് തലയാട്ടി.....
"നിങ്ങളും നിങ്ങളുടെ ഭാര്യ വീട്ടുകാരുമായുള്ള അടുപ്പം എത്രത്തോളം....ഉണ്ടായിരുന്നു.....
"എന്റെ ഒരു വീടുപോലെ ആയിരുന്നു....ഷബീർ പറഞ്ഞു.....
"നിങ്ങളുടെ അളിയൻ....സുനീരുമായി.....വേലൂർ ചോദിച്ചു....
"നല്ല ബന്ധമാണ്...
"നിങ്ങളുടെ അളിയൻ സുനീരും നിങ്ങളുടെ ഭാര്യ മാതാവുമാമായി......
"നല്ല ബന്ധമായിരുന്നു....
"അല്ലല്ലോ മിസ്റ്റർ ഷബീർ...നീണ്ട പതിമൂന്നു വര്ഷക്കാലത്തോളം അവർ തമ്മിൽ മിണ്ടാട്ടം ഉണ്ടായിരുന്നോ?
"ഇല്ല.....ഷബീർ പറഞ്ഞു...
"കാരണം.....
"അറിയില്ല.....
"എന്നാൽ ഞാൻ പറയാം....നിങ്ങൾ അല്പം വിയർക്കും.....വിയര്ത്താലും ഈ കേസിനടിസ്ഥാനമായി സത്യം മാത്രമേ പറയാവൂ.....സത്യം പറഞ്ഞാൽ നിങ്ങൾ ഇതിൽ നിന്നും രക്ഷപെട്ടേക്കാം....
"ഊം....
"നിങ്ങളെ നിങ്ങളുടെ അമ്മായിയമ്മ ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചില്ലേ....നിങ്ങൾ അതിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചില്ലേ.....
ഷബീറിന്റെ കണ്ണ് തള്ളിപ്പോയി....താൻ സുഖിച്ച തന്റെ അമ്മായിയമ്മ വളഞ്ഞൊടിഞ് കുറ്റക്കാരിയാകുന്നത് കണ്ടപ്പോൾ.....ഒപ്പം ഞാനും എന്തെന്നറിയാതെ ഇരുന്നുപോയി.....
"ഊം....അറിയാതെ ഷബീർ മൂളിപ്പോയി....പ്ലീസ് നോട്ട് ബിലോർഡ്.....
"നിങ്ങളുടെ ഫാദർ ഇൻ ലോ മരണപ്പെടുന്ന സമയത്.....എന്റെ കക്ഷി സഥലത്തുണ്ടായിരുന്നോ?
"ഇല്ല...ബാരി ഇക്കയും ചേട്ടത്തിയും മകളുടെ അഡ്മിഷൻ ആവശ്യത്തിനായി ബാംഗ്ലൂരിൽ പോയിരിക്കുകയായിരുന്നു.....
"മരണപ്പെട്ട ഫാറൂക്ക് അതായത് മിസ്സിസ് ആലിയയുടെ ഹസ്ബൻഡ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്നുള്ളത് നേരാണോ?
"അതെ.....ഞാൻ സഥലത്തില്ലായിരുന്നു....ആ സംഭവം കഴിഞ്ഞാണ് ഞാൻ എത്തിയത്.....
പ്ലീസ് നോട്ട് ബി ലോർഡ്....മരണപ്പെട്ട രണ്ടു വ്യക്തികളുടെയും മാനസിക അവസ്ഥയുടെ ഒരു ഭാഗം....ഒരാൾ തന്റെ മൂന്നാമത്തെ മരുമകനെ ശാരീരികമായി പ്രാപിക്കാൻ ശ്രമിക്കുന്നു.....ഒരാൾ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു.....
"വാട്ട് ഡൂ യു മീൻ ..മിസ്റ്റർ വേലൂർ.....
"വാട് ഐ മീൻ ഈസ് എക്സക്റ്റ്ലി റൈറ്റ് ബി ലോർഡ്...അത് അടുത്ത കക്ഷിയെ വിചാരണ ചെയ്യുമ്പോൾ മനസ്സിലാകും......ഇദ്ദേഹത്തിന്റെ അളിയൻ മിണ്ടാതിരുന്നതിന്റെ കാരണം മരണപ്പെട്ട റംല എന്ന സ്ത്രീക്ക് പരപുരുഷ ബന്ധം ഉണ്ടായിരുന്നു എന്നുള്ളത് തന്നെ.....
പടച്ചോനെ ഇയാൾ കഥയുടെ ഗതി തിരിച്ചല്ലോ....ഞാൻ മനസ്സിലോർത്തു....ഞങ്ങളുടെ വക്കീലിന് പോലും ഒബ്ജക്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ....ഞാൻ ഓർത്തു...അപ്പോഴാണ് എന്റെ
💬 Comments
View all comments