Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
വലിച്ചടച്ചു. മദ്യ ലഹരിയിൽ ആണെങ്കിലും പറഞ്ഞത് കൂടിപ്പോയോ എന്നവന് തോന്നി.
അടുത്ത ദിവസം രാവിലെ പ്രസാദിന് വേണ്ടി അവൾ ഒന്നും ഉണ്ടാക്കിയില്ല. ഈ കുടി ഇനി വീണ്ടും ശീലമാകും. നേർവഴിക്കു വരുത്താൻ പറ്റുമോ നോക്കട്ടെ എന്ന് തന്നെ അവൾ ചിന്തിച്ചു. കടിഞ്ഞാൺ ഇട്ടേ മതിയാകു. പ്രസാദ് പോകുന്നത് വരെ അവന്റെ അടുത്തേക്കും പോയില്ല. കയ്യിലെ പൈസ തീരുമ്പോ താനേ വന്നോളും. ഇനി മാസാവസാനം അല്ലേ പൈസ കിട്ടു. അതിന് മുൻപ് മാധവട്ടനോട് പറഞ്ഞു അതിനും ഒരു പരിഹാരം കാണണം. അയാളുടെ ഇപ്പോഴുള്ള പെരുമാറ്റം വലിയ പന്തിക്കേടില്ലാത്തതാണ്.
ചിന്നു മോൾക്ക് ഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത ശബ്ദം കേൾക്കുന്നത്. വേഗം തന്നെയവൾ ജനലരികിൽ എത്തി. നോക്കുമ്പോൾ മുകളിലേക്ക് നോക്കി നിൽക്കുന്ന മാധവനെയാണ് കണ്ടത്. ഉള്ളിലൊരു നൂറായിരം ചമ്മൽ വികാരം ഇരച്ചു കയറി. അയാളുടെ പുഞ്ചിരി കൂടെ കണ്ടപ്പോൾ അങ്ങ് ഇല്ലാതായി.
തിരിച്ചു ചിരിക്കാൻ ശ്രമിക്കാതെ നോട്ടം മാറ്റികൊണ്ട് അവൾ ഉൾവലിഞ്ഞു.
ശേ.. വേണ്ടായിരുന്നു.. നോക്കുന്നത് കണ്ടു നാശം..!
അയാൾ എന്തായാലും വരും. അതിനു മുൻപേ അവൾ വാതിലിന്റെ സാക്ഷ ഇളക്കി വച്ചു. നെഞ്ചിൽ വല്ലാത്തൊരു താള മേളം.
ഡോറിൽ തട്ടുന്ന ശബ്ദം കേട്ട് വീണ്ടുമൊന്ന് മുറുകി.
“അമ്മേ ആരോ വന്നിട്ട..”
ചിന്നു മോളുടെ സ്വരം. അതിനുത്തരം നൽകാൻ അവൾക്ക് വാക്കുകൾ കിട്ടിയില്ല. പകരം ഒന്ന് പുഞ്ചിരിച്ച് ഡോർ തുറക്കാൻ നടന്നു.
ചെറിയൊരു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുകയാണ് മാധവൻ. അവളുടെയുള്ളിലെ ചമ്മൽ പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു.
“ഇന്ന് നീയെന്നെ നോക്കിയില്ലേ..അശ്വതി..?”
“അ അത്...”
“ചമ്മണ്ട.ഞാൻ കണ്ടു..”
“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”
“പറഞ്ഞോളൂ..”
“പ്രസാദേട്ടൻ ഇന്നലെ കുടിച്ചിട്ടാണ് വന്നത്..”
“ഓഹ്.. അപ്പൊ അവൻ തുടങ്ങിയല്ലേ..”
“അല്ല.. എല്ലായിപ്പോഴും ഉണ്ടാവില്ല.. പക്ഷെ നിങ്ങൾ അതിനൊരു കാരണക്കാരനായി മാറരുത്..”
അവളൊന്ന് നിർത്തിയിട്ട് തുടർന്നു.
“ഏട്ടന് നിങ്ങൾ കൊടുക്കുന്ന പൈസ എത്രയാ..?”
“എന്തേ..? അവന്റെ പണിക്കനുസരിച് എത്റ വേണേലും കൊടുക്കാം..”
“മുഴുവൻ കൊടുക്കേണ്ട. ഒരു പകുതി മാത്രം നൽകിയാൽ മതി..”
“ബാക്കി എന്തു ചെയ്യും..?”
“എന്നെ ഏൽപിച്ചോ..”
“പൈസ കുറഞ്ഞാൽ അവൻ എന്നോട്
💬 Comments
View all comments