Chapter Title : അനസൂയ [Krish]
വരും."
അനിതയുടെ വാക്കുകൾ അനസൂയയുടെ തലയ്ക്കുള്ളിൽ പ്രതിധ്വനിച്ചു.
അതിലും നല്ലത് മരിക്കുന്നതാണെന്ന് അനസൂയക്ക് തോന്നി.
അടുത്ത് അരണ്ട വെളിച്ചത്തിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന ഭരതിനെ അവൾ നോക്കി. പതിയെ അവളുടെ കണ്ണുകൾ അയാളുടെ അരയിലുടക്കി. സ്വന്തം ഭർത്താവിനെ വായകൊണ്ട് സുഖിപ്പിച്ചിട്ട് എത്രകാലമായി. ആദ്യത്തെ കുട്ടി ആവുന്നതിനു മുമ്പ് ഒന്നോ രണ്ടോ തവണ ആവേശത്തിൽ ചെയ്തിട്ടുണ്ടെന്ന് അല്ലാതെ പിന്നെ ഒരിക്കലും അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇതിപ്പോ ഹൈദർ അലി...
ഹൈദരലിയുടെ ഭീമാകാരശരീരം അവളുടെ ഓർമ്മകളെ ഭയപ്പെടുത്തി.
അനിതയെക്കാൾ സൗന്ദര്യത്തിൽ ഒരുപാട് മുന്നിലാണ് താൻ. തന്നെക്കൊണ്ട് എന്തും ചെയ്യിക്കാൻ ഹൈദരലി തയ്യാറാകും.
അനിതയെ കൊണ്ട് വായകൊണ്ട് മാത്രമേ അയാൾ ചെയ്യിച്ചുള്ളൂ. തൻറെ അടുക്കൽ അതുമാത്രമാവില്ല.
ഓർക്കുംതോറും അനസൂയയുടെ കണ്ണിൽ ഇരുട്ടു കയറി.
സൗന്ദര്യം ഒരു ശാപമായി തോന്നിയ നിമിഷമായിരുന്നു അത്.
എന്തെങ്കിലും വഴി കണ്ടെത്തണം. ആത്മഹത്യ അല്ലാതെ എന്തെങ്കിലും വഴി. അവൾ സ്വയം പറഞ്ഞു.
അടുത്ത ദിവസം രാവിലെ ഭരത് ഫോണിൽ ആരോടോ ദേഷ്യപ്പെടുന്നത് അവൾ കേട്ടു.
"മനുഷ്യനിവിടെ എത്ര കഷ്ടപ്പെട്ടാ അഞ്ചു പൈസ സമ്പാദിക്കുന്നത്. അപ്പോഴാണ് അവൻറെ അമ്മയുടെ ഡൊണേഷൻ. ഒന്ന് പോടാ മൈതാണ്ടി. പൈസ ഇല്ലാന്ന് പറഞ്ഞാൽ മതി."
തൻറെ കയ്യിൽ നിന്നും 3 ലക്ഷം രൂപ പോയി എന്ന് പറഞ്ഞാൽ എല്ലാം തീർന്നു എന്ന് അനസൂയയ്ക്ക് മനസ്സിലായി. ആരോട് ചോദിക്കും.
വൈകുന്നേരം അനസൂയ സണ്ണിയെ വിളിച്ചു.
"സണ്ണി എനിക്ക് കുറച്ച് പൈസ വേണമായിരുന്നു. എന്തേലുമൊക്കെ ഉണ്ടോ?"
രണ്ടും കൽപ്പിച്ച് അവൾ ചോദിച്ചു.
"എന്നതാ അനു... എന്ത് ഊരാകുടുക്കിലാ താൻ പോയി ചാടിയത്?"
"അതൊക്കെയുണ്ട്."
"ഞാനിപ്പോ കുറച്ച് ടൈറ്റിൽ ആണ്."
"എനിക്കറിയാം. അന്ന് ട്രീറ്റ് തരാത്തത് കൊണ്ടല്ലേ ഇത്ര ടൈറ്റ് ഒക്കെ."
അനസൂയ മെല്ലെ ചോദിച്ചു.
"അതൊക്കെ ഇപ്പോഴും മനസ്സിൽ ഉണ്ടല്ലേ. സന്തോഷം."
"സ്കോച്ച് ഒന്നും ഇവിടെയില്ല. ചായയും സ്നാക്സും വേണമെങ്കിൽ ഞാൻ ഉണ്ടാക്കാം."
"എൻറെ കൂടെ ഇരിക്കുമോ."
"ഈയാഴ്ച ഭരതട്ടേൻ തിരുവനന്തപുരം പോകുന്നുണ്ട്. രാവിലെ പോയാൽ രാത്രിയിലെ ട്രെയിനിലെ വരൂ."
"എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല."
"വിശ്വസിച്ചോളൂ. സണ്ണിയെ എനിക്കും വിശ്വസിക്കാം എന്ന വാക്ക് തരണം."
"ഞാനന്നു പറഞ്ഞതല്ലേ.
💬 Comments
View all comments