അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
അനുരാഗലോലരാത്രി
Anuragalolaraathri | Author : Makri Gopalan
പ്രണയമാണ്…. കഥ.
ഇതിലെ കമ്പി രംഗങ്ങൾ തട്ടിക്കൂട്ട് ആണ്. ഒന്നാമത് എനിക്ക് കമ്പി എഴുതാൻ അറിയില്ല. എന്നാൽ പിന്നെ എഴുതാതെ ഇരുന്നാൽ പോരെ പക്ഷെ അതിനും പറ്റുന്നില്ല. കഴിഞ്ഞ ദിവസം സ്വപ്നം കണ്ടതാണ് ഇതിന്റെ കഥ. കുറെ സ്കിപ് ചെയ്യാൻ നോക്കി കഴിഞ്ഞില്ല. അവസാനം എഴുതി തീർത്തു. എല്ലാവർക്കും ഇഷ്ടം ആവില്ല.വായിച്ചു നോക്ക്.
: - മാക്രി ഗോപാലൻ.

എന്റെ പേര് ആമീർ എബ്രഹാം.
വയസ് 25.
ഇപ്പോൾ എനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല.രണ്ട് വർഷം മുൻപ് വരെ എന്റെ കൂടെ ഉണ്ടായിരുന്നത് എന്റെ വല്യമ്മച്ചിയായിരുന്നു. അവരും മരിച്ചതോടെ ഞാൻ പൂർണമായും ഒറ്റപ്പെട്ടു.
എന്റെ കുടുംബത്തിന്റെ കഥ കുറച്ച് വ്യത്യസ്തമാണ്.
എന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും ചെറുപ്പത്തിൽ തന്നെ അനാഥരായിരുന്നു. അവർ ഒരു ഓർഫനേജിൽ ആണ് വളർന്നത്. പിന്നീട് അവർ തമ്മിൽ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൾ പിറന്നു. എന്റെ അമ്മച്ചി… സോഫി.
ആരുമില്ലാതെ വളർന്ന എന്റെ അപ്പച്ചനെ പിന്നീട് അമ്മച്ചി വിവാഹം ചെയ്തു. അങ്ങനെ ഞാൻ ജനിച്ചു.
പക്ഷേ ഞാൻ ചെറുപ്പത്തിലിരിക്കുമ്പോൾ, ഒരു ആവശ്യത്തിന് പുറത്തുപോയ വല്യപ്പച്ചനും അപ്പച്ചനും അമ്മച്ചിയും ഒരു ആക്‌സിഡന്റ്ൽ മരിച്ചു.
അതിന് ശേഷം എന്നെ നോക്കി വളർത്തിയത് എന്റെ വല്യമ്മച്ചിയാണ്.
അവർ എനിക്ക് എല്ലാമായിരുന്നു.
ഇപ്പോൾ അവരും ഇല്ല.
ഇന്ന് എനിക്ക് കുറച്ച് ബിസിനസ് ഉണ്ട്.
ബിൽഡിംഗ് കൺസ്ട്രക്ഷൻ , സ്റ്റൈൽസ് , റസ്റ്റോറന്റ്, ജ്വലറി.അങ്ങനെ കുറച്ച് സ്ഥാപനങ്ങൾ ഞാൻ നോക്കുന്നു.
പണം ഉണ്ട്… ആളുകൾ ഉണ്ട്…
പക്ഷേ സ്വന്തമെന്ന് വിളിക്കാൻ ഒരാളില്ല.
അങ്ങിനെ ഒരു ട്രെയിൻ യാത്രിലാണ് വർഷങ്ങൾക്കു ശേഷം ഞാൻ അവരെ വീണ്ടും കാണുന്നത്.
ട്രിവാൻഡ്രം വന്നിട്ട് തിരികെ എറണാകുളത്തേക്ക് തിരികെ പോകാൻ ഞാൻ ട്രെയിനിൽ സ്ലീപ്പർ ബുക്ക് ചെയ്‌തു. ഇങ്ങോട്ട് ഫ്ലൈറ്റ്നാണ് വന്നത്. തിരികെ ട്രെയിൻ പിടിക്കാം എന്ന് കരുതി. ഇങ്ങനെയുള്ള ട്രെയിൻ യാത്രകൾ എനിക്ക് ഒരു തരം ഭ്രാന്താണ്. ജനാലക്കരികിൽ ഇരുന്ന് പുറത്തേക്ക് നോക്കുക… ആളുകളെ ശ്രദ്ധിക്കുക… ഇടക്ക് മനസ്സിൽ വരുന്ന ഓർമ്മകളോട് സംസാരിക്കുക… അങ്ങനെ.
അന്ന് ട്രെയിൻ ട്രിവാൻഡ്രത്ത് നിന്ന് എടുത്തപ്പോൾ ഞാൻ വെറുതെ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. സ്ലീപ്പർ കോച്ച് ആയതുകൊണ്ട് ചുറ്റും വലിയ ശബ്ദമൊന്നുമില്ല. എന്റെ ക്യാബിൻ സൈഡ്ൽ ആ സമയം വേറെ ആരും ഉണ്ടായിരുന്നില്ല.
അപ്പോഴാണ് എന്റെ കാബിനിലേക്ക് ഒരാൾ വന്നത്.ആദ്യം ഞാൻ അധികം ശ്രദ്ധിച്ചില്ല.പക്ഷേ ആ ശബ്ദം കേട്ടപ്പോൾ… എവിടെയോ കേട്ടു മറന്ന ശബ്ദം പോലെ തോന്നി.
“എസ്ക്യൂസ് മീ … കാലൊന്ന് മാറ്റാവോ.
“”
തല ഉയർത്തി നോക്കിയ നിമിഷം ഞാൻ കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നുപോയി.
ശ്രീജ ടീച്ചർ.
എന്നെ ഏഴാം ക്ലാസിൽ പഠിപ്പിച്ച ശ്രീജ ടീച്ചർ.വർഷങ്ങൾ കഴിഞ്ഞിട്ടും ആ മുഖം ഞാൻ മറന്നിരുന്നില്ല.
ഞാൻ സീറ്റിൽ കയറ്റി വെച്ചിരുന്ന കാൽ ഇറക്കി വെച്ചു.
ട്രെയിനിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ അവർ എന്റെ മുന്നിൽ ഇരിക്കുമ്പോൾ, കുറച്ച് നേരം ഞാൻ ശ്വാസം പോലും മറന്നുപോയിരുന്നു.
💬 Comments
View all comments