Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
വിശേഷങ്ങൾ പറഞ്ഞിരുന്നു. ഞാൻ ഊഞ്ഞാൽ ഇട്ടു തീർന്നതും. പണിക്കാരെല്ലാം കയറിയിരുന്നു, അവർക്കു കൂലികൊടുത്തു എല്ലാവരെയും പറഞ്ഞയച്ചു.
അതിനു ശേഷം ഞാൻ പറമ്പിലേക്ക് ഇറങ്ങി. ഇന്ന് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഞാൻ കുറെയങ്ങു പോയി തിരിഞ്ഞു നോക്കിയപ്പോൾ അതാ ചെറിയമ്മ വരുന്നു എന്റെ പിന്നാലെ. ഞാനവിടെ നിന്നു. ചെറിയമ്മ അടുത്തെത്തി.
ഞാൻ : അല്ല ചെറിയമ്മ ഇതെങ്ങോട്ടാ ?
മാലതി : ഞാനും കാണട്ടെടാ നിന്റെ കൃഷി.
ഞാൻ : എന്നാ വായോ ? പിന്നെ സൂക്ഷിച്ചു നടക്കണേ തട്ടി തടഞ്ഞു വീണ് എനിക്ക് പണിയുണ്ടാക്കരുത്.
മാലതി : ഒന്ന് പോടാ. നിന്നെക്കാൾ നന്നായി എനിക്കിവിടം അറിയാം. ഇതേ ഞാൻ ജനിച്ചു വളർന്ന സ്ഥലമാ...
ഞാൻ : അങ്ങനെയാണോ... എന്നാ വാ...
മാലതി : പണ്ടൊക്കെ ഞാൻ ഇവിടെ വരുമ്പോൾ, ഏട്ടനാ എന്നെ ഇവിടെല്ലാം കൊണ്ടുനടന്നു കാണിക്കാറു.
അങ്ങനെ ഓരോന്ന് കണ്ടും കാണിച്ചും ഞാൻ ചെറിയമ്മയുടെ കൂടെ നടന്നു. പറമ്പിന്റെ അറ്റത്തു ഒരു പുളിയൻ മാവുണ്ട് ഞങ്ങൾ അതിന്റെ അടുത്തേക്ക് പോയി. ചെറിയമ്മ ചെറുപ്പത്തിൽ അതിൽ കയറിയ കഥയും പുളിയുറുമ്പു കടിച്ച് പാടത്തെ വെള്ളത്തിലേക്ക് വീണ കഥയും എല്ലാം എന്നോട് പറഞ്ഞു. ഞങ്ങൾ ഇതു പറഞ്ഞ് ഒരുപാടു ചിരിച്ചു. ഞാൻ ആദ്യമായാണ് ചെറിയമ്മയോടു ഇത്ര അടുക്കുന്നത്. മുൻപൊന്നും ഞങ്ങൾ ഇത്ര അടുത്ത് പെരുമാറുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
ഞാൻ : പണ്ട് മാത്രമല്ല ഇപ്പോഴും ഇതിൽ പുളിയുറുമ്പു ഉണ്ട്. കടിക്കാതെ നോക്കിക്കോ. ഇതിന്റെ മാങ്ങ വീട്ടിൽ ഉപ്പിലിട്ടു വെച്ചിട്ടുണ്ട്.
ഇതു പറഞ്ഞ് തീർന്നതും ചെറിയമ്മേടെ കാലിൽ ഉറുമ്പ് കടിച്ചു. ഹാ എന്ന് പറഞ്ഞ് ചെറിയമ്മ ഒന്ന് ചാടി. കടിച്ച വേദനയിൽ ചെറിയമ്മ അവിടെ നിന്നു മാറിനിന്നു സാരി കുടഞ്ഞു. ഞാൻ അടുത്തേക്ക് ചെന്ന്.
ഞാൻ : എവിടെ നോക്കട്ടെ ?
ഞാൻ നിലത്തു മുട്ടുകുത്തിയിരുന്ന്. ചെറിയമ്മേടെ പാദത്തിനെ ചെരുപ്പിൽ നിന്ന് മോചിപ്പിച്ചു. ചെറിയമ്മ ഒരു തെങ്ങിൽ കയ്യൂന്നി ഒറ്റക്കാലിൽ നിന്നു. ഞാൻ കിട്ടിയ ചാൻസ് മുതലാക്കാൻ ചെറിയമ്മേടെ കണങ്കാലിലും മുട്ടിലുമെല്ലാം കൈകൊണ്ടു ഉഴിഞ്ഞകൊണ്ടിരുന്നു.
ഞാൻ : ഇവിടെയാണോ ചെറിയമ്മേ?.
മാലതി :
💬 Comments
View all comments