0%

Chapter Title : അഴകുള്ള സെലീന 2 [Nima Mohan]

Author : kkstories Read All Parts 19927

കയ്യിട്ട്‌ മൊബൈലും പഴ്സെടുത്തു.. ജോസ്‌ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മിന്നല്‍ വേഗത്തില്‍ അയാള്‍ ജോസിൻ്റെ നെഞ്ചില്‍ നിന്നെണീറ്റു കപ്പളം ചാടിക്കടന്ന്‌ തൊട്ടടടുത്തുളള എട്ടടിയോളം പൊക്കമുള്ള കയ്യാലവഴി പിടിച്ചു കയറി ഇരുട്ടിലേക്കൂളിയിട്ടു.
ജോസ്‌ ഉരുണ്ടുപിരണ്ടെണീറ്റു. നീറ്റലു കാരണം കണ്ണു തുറക്കാൻ വയ്യ. അയാള്‍ ഒരു തരത്തില്‍ വഴിയിലൂടെ വേച്ചു വേച്ചോടി അടുത്തു കണ്ട വീട്ടിലേക്ക്‌ കയറി. മുറ്റത്തു ബക്കറ്റിലിരുന്ന മഴവെളളത്തില്‍ മുഖം കഴുകി. പോലീസില്‍ പരാതിപ്പെടണാ വേണ്ടയോ എന്നായിരുന്നു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ ചിന്ത മുഴുവനും. പേഴ്സിലുണ്ടായിരുന്ന ഏഴായിരം രൂപ പോയതിലല്ല വിഷയം. മൊബൈല്‍ ഫോണ്‍. അതൊരു വെടിമരുന്നാണു. തന്നെ നശിപ്പിക്കാനുള്ള എല്ലാം അതിലുണ്ട്‌. തന്നെ മാത്രമല്ല ആലീസിനെയും.. ജോസിൻ്റെ തല പെരുത്തു. ആരായിരിക്കും അയാള്‍. ജോസിനു ആലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടിയില്ല. തന്നെ മാത്രം ലക്ഷ്യം വെയ്ക്കണ്ട കാര്യമെന്താണു. ഇനി കാശു കൊടുക്കാഞ്ഞതിനോ മറ്റോ ആലീസെങ്ങാനും ആരെയേലും ഏർപ്പാടാക്കിയതാണോ.. അതിനു ചാൻസില്ല. അവള്‍ക്ക്‌ യാതൊരറിവുമില്ല താന്‍ അവളുടെ വീഡിയോ മൊബൈലിലെടുത്ത കാര്യം. പിന്നെയാരായിരിക്കും.? ഭയം കൊണ്ട് ജോസിനു തലയ്ക്ക്‌ വട്ടു പിടിക്കുന്നപോലെ തോന്നി.
രാത്രി എട്ടേമുക്കാല്‍ കഴിഞ്ഞാണു ശൗരി അന്നു വീട്ടിലെത്തിയത്‌. സുധ ചോദിച്ചപ്പോള്‍ അമ്പലത്തില്‍ പോയീന്നുളള മറുപടിയാണു കിട്ടിയത്‌. കുളിയും അത്താഴവും കഴിഞ്ഞ്‌ മുറിയില്‍ കയറിയതും അവന്‍ ജോസിൻ്റെ മൊബൈലെടുത്തു നോക്കി. സോണി എറിക്സണിൻ്റെ പുതിയ മോഡല്‍ ഫോണ്‍. അവനതിൻ്റെ ബാക്ക്‌ കവര്‍ ഊരി സിം എടുത്തു മാറ്റിയിട്ട്‌ ഫോണ്‍ ഓണ്‍ ചെയ്തു. ഗാലറിയില്‍ നിറയെ ആലീസിൻ്റെ ഫോട്ടോസും അഞ്ചോളം വീഡിയോസുമുണ്ടായിരുന്നു. അതോരോന്ന്‌ കണ്ട്‌ രസിച്ചു കൊണ്ട്‌ ശൗരി ബെഡ്ഡിലേക്കു ചാരിക്കിടന്നു.
പിറ്റേന്ന് സ്‌കൂള്‍ വിട്ടയുടനെ ശൗരി ട്യൂഷന്‍ സെന്ററിലേക്ക്‌ ചെന്നു നോക്കി. ജോസ്‌ അവിടെയില്ലന്ന്‌ അവനു ദൂരെ നിന്നെ മനസ്സിലായി. ബൈക്‌ അവിടെയെങ്ങും കാണാനില്ല. അവന്‍ ഓഫീസിലേക്ക്‌ കയറിച്ചെന്നു. മേശപ്പുറത്തു തല വെച്ച്‌ ആലീസിരിപ്പുണ്ടായിരുന്നു.
"മിസ്സേ”
അവള്‍ തലയുയര്‍ത്തി നോക്കി.. ആലീസിൻ്റെ മിഴികള്‍ കലങ്ങിയിരിക്കുന്നതു കണ്ടതും ശൗരിയുടെ ഉള്ളളാന്നുലഞ്ഞു.
“നീയോ... വാ ഇരിക്ക്‌.."
അവന്‍ ഒരു കസേര വലിച്ചിട്ടിരുന്നു.
"മിസ്സെന്താ കരയുവായിരുന്നോ.”
“ഹേയ്‌. കരഞ്ഞതൊന്നുമല്ല."
അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു,
“എന്തിയേ ജോസ്‌ സാര്‍.”
"അങ്ങേരിന്നു

💬 Comments

View all comments