Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
ഇരിക്കുന്നത് മോശമാണ്......
"എന്ത് മോശം ഇത്ത നോക്കിയിട്ടല്ലേ കണ്ടത്......ഇത്തയെന്തിനാ നോക്കിയത്......വേണമെങ്കിൽ പറഞ്ഞോ.....ഞാൻ റെഡിയാണ്...കേട്ടോ....ഹസീന വരാൻ സമയമുണ്ട്......
"പോ...അവിടുന്ന്.....വൃത്തികെട്ടവൻ.......അവർ കുലുങ്ങി ചിരിച്ചു.....സംഗതി ഓ.കെയായതായി സന്ദീപിന് തോന്നി......പക്ഷെ ഹസീന കണ്ടു കൊണ്ട് വന്നാൽ പണിയാകും......പയ്യെ തിന്നാൽ പനയും തിന്നാം......അപ്പോഴാണ് ഹസീന അങ്ങോട്ട് വന്നത്...ആഹാ ഇത്രപെട്ടെന്ന് കുലുങ്ങി ചിരിക്കത്തക്ക വിധം രണ്ടുപേരും അങ്ങടുത്തോ....
"ഇവൻ ആള് ജഗജില്ലിയാടി......ഹസീന......സുഹറ പറഞ്ഞുകൊണ്ട് സന്ദീപിനെ ഒന്ന് നോക്കി .....
സത്യശീലൻ മനസ്സിൽ കരുക്കൾ നീക്കി......സത്യശീലന്റെ കാലുകൾ ആക്സിലേറ്ററിന്റെ വേഗത കൂട്ടി.....സുധാകരൻ വിളഞ്ഞ വിത്താണ് ......വഴുതി കളിക്കും.....എല്ലാ പഴുതും അടച്ചുവേണം പൂട്ടാൻ......ഇപ്പോഴും മനസ്സിലാകാതെ കിടക്കുന്ന പലകാര്യങ്ങളും ഉണ്ട്.....വത്സലയുടെ മരണം....സുധാകരൻ അവിടെ എത്തിയിരുന്നു എന്ന് സമ്മതിച്ചു.....പണം ആവശ്യപ്പെട്ടിട്ടില്ല...അപ്പോൾ സന്ദീപിന്റെ പേരിൽ എഴുതി വച്ചിരുന്ന പത്തു ലക്ഷത്തിന്റെ ചെക്ക്......സുധാകരന് കൊടുക്കണം എന്നാണ് തന്നോട് പറഞ്ഞത് എന്ന് സന്ദീപ് പറഞ്ഞത്......ആകെ ഒരു കണ്ഫയൂഷൻ......തോമാച്ചന്റെ കാര്യം പറഞ്ഞപ്പോൾ റഷീദ് സാറിന്റെ പേരുകേട്ടപ്പോൾ സുധാകരന്റെ ഭാര്യ ശകുന്തളയുടെ മുഖത്തു വന്ന ഭാവം.....റഷീദ് സാറിനുള്ള പങ്ക്.....ആകെ....കുഴയുന്നല്ലോ......സുധാകരനെ അറിയണം.....റഷീദ് സാറിനെ അറിയണം.....തോമാച്ചന്റെ ചരിത്രങ്ങൾ അറിയാൻ പറ്റിയില്ല....എന്നാലും ഒന്നന്വേഷിക്കണം.....അറിയാതെ തന്നെ സത്യശീലന്റെ കരങ്ങൾ വണ്ടിയുടെ സ്റ്റീയറിങ് സുധാകരന്റെ വീട്ടിലേക്കാണ് നയിച്ചത്.......തുറന്നു കിടന്ന ഗേറ്റിലൂടെ അകത്തേക്ക് വണ്ടി കയറ്റി....മാവിലയുടെ തണലിനാൽ മൂടപ്പെട്ട തിരുമുറ്റത്ത് വണ്ടി പാർക്ക് ചെയ്തപ്പോൾ കണ്ടു......മുന്നിൽ ഒരു ബീ.എം.ഡബ്ലിയു......ആരായിരിക്കും.....മകൻ ഡൽഹിയിൽ ആണ്.....ഇനി എം.പി.....ഏയ്....ആവാൻ വഴിയില്ല......ആരെങ്കിലുമാവട്ടെ....തനിക്കറിയാനുള്ളത് ശകുന്തളയിൽ നിന്നും അറിഞ്ഞിട്ട് വേണം പോകാൻ......സത്യശീലൻ കാളിംഗ് ബെല്ലടിച്ചു......കതകു തുറന്നത് ശകുന്തള.....തന്നെ കണ്ടതും ഒന്ന് പതറിയോ .....
"ഏട്ടൻ എവിടെ......ശകുന്തള തിരക്കി.....
"പുള്ളി വയനാടിന് പോയി.....ഞാൻ മംഗലാപുരത്തു പോകുവാൻ വന്ന വഴിയാണ് ഇങ്ങോട്ടു കയറിയത്...എനിക്ക് മംഗലാപുരത്തു എത്തിയിട്ട് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്നു...മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞപ്പോൾ പുള്ളിയുടെ സുഹൃത്ത് ഏതോ ഒരു ഷെട്ടിയുടെ ആൾക്കാരുടെ കൂടെ വയനാടിന് പോയി.....പിന്നെ ഇവിടെ ഒന്ന്അ കയറിചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി....തന്റെ ചുണ്ടുകളിൽ തള്ള വിരൽ കൊണ്ട് ഒന്ന് തിരുമ്മി പറഞ്ഞിട്ട് സത്യശീലൻ അകത്തേക്ക് നോക്കിയപ്പോൾ സുധാകരന്റെ 'അമ്മ ടേബിളിൽ കാലുപൊക്കി സെറ്റിയിൽ ഇരിക്കുന്നു.....താഴെ...വെറും നിലത്തു നെറ്റിയിൽ നീളൻ കുറിയും കയ്യിൽ രുദ്രാക്ഷ മാലയും തടിയൻ തളയും ഒക്കെ ഇട്ട ഒരാൾ തള്ളയുടെ കാലു തിരുമ്മി ഇരിക്കുന്നു...തള്ളയുടെ കഠിന സ്വരം മുഴങ്ങി..."ആരാ.....ശകുന്തളേ.......?
"അത് അമ്മാ......സുധാകരേട്ടന്റെ കൂട്ടുകാരനാണ്......മുമ്പേ വന്ന.....
"അയ്യാളെന്താ വീണ്ടും.....എന്റെ ചെക്കനെവിടെ.......ഷെട്ടി......മോനെയൊന്നു വിളിച്ചേ.......
താൻ തീരെ പ്രതീക്ഷിക്കാത്ത ഒരു നീക്കം.......സത്യശീലന് തന്റെ ചുവടുകൾ പിഴച്ചത് പോലെ......ഷെട്ടി എഴുന്നേറ്റ് സത്യശീലന്റെ അരികിൽ വന്നു.....ബാ.....കയറി ബാ......കയറിയിരിക്ക്.....നമ്മ
💬 Comments
View all comments