Chapter Title : ബെന്നിച്ചന്റെ പടയോട്ടം 13 [ മീശപ്രകാശൻ ]
സുധാകരേട്ടനാ സ്നേഹിതാ...(നമ്മുടെ സുധാകരേട്ടന്റെ സുഹൃത്തല്ലേ.....).....ഒരു ആക്കിയ രീതിയിൽ പാതി മലയാളത്തിലും പാതി കണ്ണടയിലുമായി മൊഴിഞ്ഞു...തന്റെ കയ്യിൽ ബലമായി അയാൾ പിടിക്കുന്നത് സത്യശീലന് അറിഞ്ഞു.....സത്യശീലനെ അയാൾ തള്ളയുടെ മുന്നിലുള്ള സെറ്റിയിലേക്ക് ഇരുത്തി.......ഷെട്ടി സുധാകരന്റെ നമ്പറിൽ ഡയൽ ചെയ്തു.....സുധാകരൻ ഫോണെടുത്ത്......
"ഏയ്....സുധാകർ ജി....ഇല്ലി പോലീസ്.....ഏതു വിശയ (ഇവിടെ ആ പോലീസുകാരൻ വന്നിട്ടുണ്ട്..... എന്നതാ കാര്യം)
ആര് ആ എസ.ഐ യോ.....പേടിക്കേണ്ട ഷെട്ടിജി ആള് നമ്മ ആള്....വിഷയമില്ല.....നിങ്ങൾ ഫോണ് അങ്ങോട്ട് കൊടുക്ക്......ഷെട്ടി ഫോൺ സത്യശീലനു നേരെ നീട്ടി......
"എന്നതാ സാറേ.....സാറ് ശകുന്തളയുടെ കാര്യം പറഞ്ഞപ്പോഴേ എനിക്ക് തോന്നി....സാറിനു ഒരു നോട്ടം ഉണ്ടെന്നു.....അതിനല്ലേ ഞാൻ പറഞ്ഞത്...ഒരു ദിവസം നല്ല വാറ്റുമൊക്കെയായി കൂടാമെന്നു.....ഇത്രക്ക് ധൃതിയായോ....ഈ ചെറുപ്പക്കാർക്കെല്ലാം അല്ലേലും ഇങ്ങനെയാ.....സത്യശീലനു ശ്വാസം നേരെ വീണു.....സാറ് പാഞ്ഞു പോകുന്നതേ കണ്ടപ്പോൾ എനിക്ക് മനസ്സിൽ തോന്നി......പിന്നെ അമ്മയും ആ ഷെട്ടിയും ഇപ്പോഴവിടെ ഇല്ലേ......സാറൊരു കാര്യം ചെയ്യ്.....അത്രക്ക് പറ്റണില്ല എങ്കിൽ എന്റെ വേറൊരു വീട് കിടപ്പുണ്ട്......അവിടെ നിന്നും ഒരു പത്തുമിനിറ്റ് മുന്നോട്ട് പോയാൽ.....ഒരു ഓട് ഇട്ട വീട്.......സാർ താക്കോലും വാങ്ങി അങ്ങോട്ട് പൊയ്ക്കോ....ഞാൻ ശകുന്തളയെ അങ്ങോട്ടയക്കാം.....സാർ ആ ഫോൺ ശകുന്തളയുടെ കയ്യിൽ കൊടുത്തേ......
"എടീ ശകുന്തളേ....സാറ് നമ്മുടെ അടുത്ത ആളാണ്.....നീ നമ്മുടെ മറ്റേ വീടിന്റെ താക്കോലാണ് കൊടുത്തേ...സാറൊന്നു ഫ്രഷ് ആകട്ടെ അവിടെ പോയി.....നീ കുറെ കഴിഞ്ഞിട്ട് എന്തെങ്കിലും ആഹാരവുമായി അങ്ങോട്ട് ചെല്ലണം സാറിനു കൊടുക്കാൻ...നല്ലതു പോലെ സൽക്കരിച്ചേ വിടാവൂ....സാറിനു മംഗലാപുരത്തിനു പോകേണ്ടുന്നതാണ്......ശകുന്തള സത്യശീലനെ ഒന്ന് നോക്കി.....അവൾ മനസ്സിൽ ഇഷ്ടമില്ലാതെ മൂളുന്നത് പോലെ മൂളി...."ഊം....ശരി.......ഫോൺ അവൾ ഷെട്ടിയെ ഏൽപ്പിച്ചു.....
"കുഴപ്പമില്ല.....സാറിനു ഒന്ന് ഫ്രഷായി മംഗലാപുരത്തിനുപോകാനാണ്.....പുള്ളി നമ്മുടെ ആ പഴയവീട്ടിൽ ഒന്ന് റസ്റ്റ് എടുത്തോട്ടെ .......
"ഓ....സരി...സരി...... ഫോൺ കട്ട് ചെയ്തിട്ട് ഷെട്ടി സത്യശീലനെ കയ്യിൽ പിടിച്ചു തള്ളയുടെ എതിർ വശത്തായി ഇരുത്തി....ഇത് നമ്മ സഹോദരൻ അമ്മാ....അവരെ ഭയപ്പെട ബേണ്ട എന്ന് സുധാകർജി ഹേലിടാര്....(ഇത് നമ്മളുടെ ആളാണ് അമ്മാ.....
പേടിക്കേണ്ട എന്ന് സുധാകർജി പറഞ്ഞു....)
തള്ള സമാധാനം വന്നതുപോലെ ചിരിച്ചുകൊണ്ട് പറഞ്ഞു....ശകുന്തളേ ചായയെടുക്ക്.....നമ്മടെ സാറിനു.....ശകുന്തള അടുക്കളയിലേക്കു പോയി....അടുക്കള സത്യശീലനിരിക്കുന്നതിനു നേരെ മുൻ വശത്താണ്.....ശകുന്തള സത്യശീലൻ ഒന്ന് നോക്കിയിട്ട് മുഖം കുനിച്ചു അകത്തേക്ക് പോയി.....പിറകെ ഷെട്ടിയും അകത്തേക്ക് പോകുന്നത് കണ്ടു....തള്ള എന്തെക്കെയോ ചോദിക്കുന്നു സത്യശീലൻ അതിനെല്ലാം മൂളി മറുപടി പറഞ്ഞു കൊണ്ടിരുന്നു..മനസ്സിൽ പല ചോദ്യങ്ങൾ കൂട്ടിമറയുകയായിരുന്നു.....അവിചാരിതമായാണ് കണ്ണുകൾ അടുക്കളയിലേക്കു പാഞ്ഞത്.....സുധാകരന്റെ സംസാരത്തിൽ നിന്നും മനസ്സിലായി അയാളുടെ ഭാര്യയെ ആരുടെ മുന്നിലും കാഴ്ചവെക്കാൻ മടിയില്ലാത്തവനാണെന്ന്......അവർ അടുക്കളയിലേക്കു പോയപ്പോൾ സത്യശീലൻ അവരെ
💬 Comments
View all comments