Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
അവളെ ആ ഏട്ടന്റെ പെങ്ങളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. തനിച്ചുവരുന്ന പെങ്ങൾക്ക് വേണ്ടി നാമജപം ചൊല്ലി കാത്തിരിക്കുന്ന ആ ഏട്ടന്റെ തഴമ്പിച്ച ഉള്ളം കയ്യിലും, സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനസ്സും, ചുറ്റും സംരക്ഷണം ഉറപ്പു വരുത്തുന്ന പൂച്ചക്കണ്ണിലും ഉള്ള സുരക്ഷിതത്വവും, കരുതലും, ഒരു കാമുകന്റെയും ഉള്ള് പൊള്ളയായ കാറ്റുനിറച്ചു വീർപ്പിച്ചു നടക്കുന്ന മസിലുകൾക്കും നൽകാനാകില്ല എന്ന ഒരു വിശ്വാസമാണ് ആ ഏട്ടന്റെ പിറകിലിരിക്കുമ്പോൾ ആ ഏട്ടന്റെ അരക്കെട്ടിൽ മുറുകുന്ന അവളുടെ കൈകൾ കൊണ്ടുള്ള ആ കെട്ടിപ്പിടിത്തം.
അതെ. നാലു വര്ഷം മുൻപ് പഠിക്കാനായി പോകുമ്പോ ഏട്ടൻ അവൾക്ക് നാട്ടിൽ ഒരു ജോലി വാങ്ങിച്ചു കൊടുക്കാം എന്ന ഉറപ്പ് നൽകിയിരുന്നു.
ഏട്ടന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ അവളോർത്തു. മുത്തശ്ശി മൂന്നു വര്ഷം മുൻപ് വിട വാങ്ങി, ഇനിയുള്ള തന്റെ ജീവിതം ഏട്ടന്റെ ഒപ്പമാണ്.
അച്ഛനും അമ്മയും 6 വയസുള്ളപ്പോൾ കാറപകടത്തിൽ മരിച്ചതിനു ശേഷം പൊന്നുപോലെയാണ് രണ്ടാളും കൂടെ തന്നെ നോക്കിയത് . അതുപോലെ ഇനി തന്റെ ഏട്ടനെ നോക്കേണ്ടതും തന്റെ മാത്രം കടമയാണ്.
ഇപ്പോൾ സ്ത്രീത്വത്തിലേക്ക് പൂത്തുലയുന്ന ഈ പ്രായത്തിൽ, ഒത്തിരി പേര് ബാംഗ്ലൂരിൽ തന്നെ ഭദ്രയെ അവരുടെ ജീവിതത്തിലേക്കും ചിലർ സ്വകാര്യതയിലേക്കും ക്ഷണിക്കയുണ്ടായി. ഭദ്രയുടെ ലോകം ഏട്ടന്റെ അടുത്താണ് എന്ന് മനസിലാക്കിക്കൊടുക്കാൻ പോലും മെനക്കെടാതെയാണ് ബാംഗ്ലൂർ നഗരത്തിനോട് അവൾ വിട വാങ്ങിയത്.
പക്ഷെ ഏട്ടൻ അവളോട് പഠിപ്പിച്ച പാഠങ്ങൾ, അവളുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒളിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്ന് മാത്രമാണ്. എങ്കിൽ കൂടെയും, ഒരു ആൺ സുഹൃത്തിനെ ഒന്ന് പുണരാനോ കൂട്ടുകാരികളുടെ ഒപ്പം ഒരു രാത്രി, ആ നഗരത്തിന്റെ സ്വത്തയായ ഊഷ്മള ജീവിതം ആസ്വദിക്കാനോ അവൾ മുതിരാത്തത്, ഒരു പക്ഷെ അവളിലെ സ്ത്രീത്വത്തിന്റെ കെട്ടഴിഞ്ഞു പോകാൻ ആ നഗരത്തിനു ഭാഗ്യം ഉണ്ടാവാത്തതു കൊണ്ടാണ് എന്ന് ഈ കഥാകാരന് തോന്നിയിട്ടുണ്ട്.
നൂലുപൊട്ടിയ പട്ടം പോലെ അവൾ പാറിപ്പറക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവളുടെ നിഷ്കളങ്കമായ മുഖം ഓർത്തു കൊണ്ട് ആർക്കും അതിനു കഴിയുമോ എന്ന് ചോദിക്കേണ്ടി വരും. പക്ഷെ അവളുടെ ഉള്ളിലും ഒരു മനസുണ്ട്. അതിനു പറന്നു പറന്നു വാനിലുയരാനും നൂല്
💬 Comments
View all comments