Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 6 [സൂർദാസ്]
ഞെട്ടറ്റ് സാവകാശം
ഊഞ്ഞാലാടിയാടി ആ കരിനാഗത്തിന്റെ തലയിൽ വന്നിരുന്നു.തലയൊന്ന് കുടഞ്ഞ് ഇല കളഞ്ഞ് ആ നാഗം പത്തി താഴ്ത്തി തലതിരിച്ച് പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി മറഞ്ഞു പോയി.
ഗാസി ഒരാശ്വാസത്തിന്റെ നെടുവീർപ്പുതിർത്തു.
പക്ഷേ......
ആ കരിനാഗം കുടഞെറിഞ്ഞ അത്തിയില ബുദൂറിന്റെ നെറ്റിയിൽ കുത്തനെ ഞെട്ടുകുത്തി ഉയർന്നു നിൽക്കുന്നത് അവളറിഞ്ഞിട്ടേയില്ല.
ഗാസിയുടെ കാമരസങ്ങളെല്ലാം എപ്പോഴേ വിടവാങ്ങിയിരുന്നു. ഭയവും കാമവും ഒരുമിച്ച് നിലനിൽക്കാത്ത ഒരു സംയുക്തമാണ്.
ആ ഇലയിലേക്ക് നോക്കിയ ഗാസിയുടെ മനസ്സിലൂടെ ഒരു മുൻ പ്രവചനം സ്വപ്നം പോലെ നിറം പകർന്ന് കടന്ന് പോയി.
അന്നൊരിക്കൽ, ഗാസി, ഗ്രീക്ക് ആചാര്യനായിരുന്ന ബർത്തിമെയൂസിന്റെ കൂടെ ജ്യോതിശാസ്ത്ര പാഠങ്ങൾ ഹൃദിസ്ഥമാക്കുന്ന കാലം... പുറത്ത് ഒരത്തി മരച്ചുവട്ടിലായിരുന്നു അന്നത്തെ പഠനം. വെയിലിൽ സൂര്യരശ്മിയുടെ ചരിവും നിഴലും നോക്കി സമയവും കാലവും നിർണയിക്കുന്നത് എങ്ങനെയെന്ന് ഗുരു പഠിപ്പിച്ച് കൊണ്ടിരിക്കുന്നു. അത്തിച്ചുവട്ടിൽ അവനെ സാകൂതം നോക്കി ബുദൂറും ഇരിക്കുന്നു.
അതങ്ങിനെയാണ്... അവളുടെ ഭായി ജാൻ കൺവെട്ടത്ത് നിന്ന് മറയുന്നത് കൊച്ചു ബുദൂറിന് സഹിക്കുകയില്ല.
ഒരു മന്ദമാരുതൻ വീശിക്കടന്നു പോയി. ഒരത്തിയില ആലോലം ഊഞ്ഞാലാടി ബുദൂറിന്റെ തലയിൽ ഒളിചിന്തും തട്ടത്തിൽ ഞ്ഞെട്ട് കുത്തി കുത്തനെ ഒരു കിരീടം പോലെ നിന്നു.
യാദൃശ്ചികമെന്നോണം ആ കാഴ്ച കണ്ട
ബർത്തിമെയൂസ് അവളെ തന്നെ ഉറ്റുനോക്കി ഗാസിയോട് പതിയെ പറഞ്ഞു
" രാജകുമാരാ.... നിന്റെ കുഞ്ഞിപെങ്ങൾ ഒരു മഹാറാണിയാകും.... "
ഒരു നിമിഷം കണ്ണടച്ച് ധ്യാന നിരതനായി പതിയെ കണ്ണ് തുറന്ന്
"ഒരു മഹാനദിയുടെ കരയിലോ , ജല മദ്ധ്യത്തിലോ ആയാണ് കൊട്ടാരത്തിന്റെ സ്ഥാനം നിലനിനിൽക്കുന്നത്... അവർക്കും നിങ്ങൾക്കും ഇടയിൽ അദൃശ്യമായ ഒരു മറയുണ്ട്. ..ചിലപ്പോൾ നിങ്ങൾക്ക് വിവാഹത്തിന് ശേഷം അവളെ വീണ്ടും കാണാം... അങ്ങനെ കാണണമെങ്കിൽ മഹാനദിക്കരയിലെ കൊട്ടാരത്തിലേ കഴിയൂ....ചിലപ്പോൾ നിങ്ങൾക്കൊരിക്കലും കാണാൻ കഴിയാത്ത ഒരു ലോകത്തേക്ക് അവൾ പോകാം..... കല്യാണ നാൾ വരെയും അവളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം...."
കാമരസം മുറിഞ്ഞ ബുദൂർ കണ്ണുതുറന്നു ഗാസിയെ നോക്കി. അപ്പോഴേക്കും അവൻ അവളുടെ പാവാട കാലിലൂടെ വലിച്ചു കയറ്റികെട്ടാൻ ഉള്ള ശ്രമം തുടങ്ങിയിരുന്നു.
ഇടക്ക് വച്ചു മുറിഞ്ഞ സുഖത്തിന്റെ രസക്കേട്
💬 Comments
View all comments