Chapter Title : ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി [സൂർദാസ്]
പോലെ ആ വെണ്ണക്കൽ കൊട്ടാരത്തിനെ ഒന്ന് വലം വെച്ചു. തോണിയിലിരുന്ന് അതിന്റെ ചുറ്റളവും ഗാംഭീര്യവും കണ്ട സമാന് ഇങ്ങനെ ഒരു മഹാൽഭുതം ഭൂമിയിൽ ഉള്ളതായി ഒരു ചരിത്രത്തിലും കാണാഞ്ഞത് ആശ്ചര്യമായി തോന്നി. കൂറ്റൻ സ്ഫടിക തൂണുള്ളതും വെണ്ണക്കൽ വാതിലുകളുമായി ഒരു മൂന്ന് നില കെട്ടിടത്തിന്റെ ഉയരമുള്ള കൊട്ടാരവാതിലിന് നേരെ അരയന്നങ്ങൾ തോണി നിറുത്തി. അവ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതിന്ക ശേഷം നീന്തി അപ്രത്യക്ഷമായി.
മുന്നിലൊരു ഭയാനക കൊട്ടാരവും പിന്നിൽ അനന്തമായ കടലും. തോണിയാണെങ്കിൽ കൊട്ടാരവാതിലിന് മുമ്പിലുള്ള മുറ്റം പോലെ തോന്നിക്കുന്ന കരയിൽ നിന്നും പത്തിരുപത് അടി വ്യത്യാസത്തിൽ കടലിൽ തന്നെയാണ്. സമാൻ ആകെ ഭയന്നു. എന്ത് ചെയ്യുമെന്നറിയാതെ ഒരു ജീവിയുടെയും ലക്ഷണം പുറത്ത് കാണാനില്ല. താൻ ഇനി എങ്ങനെ തിരിച്ച് പോകും. ഭയം കാരണം തൊണ്ട വരളുന്നു. അൽപം വെള്ളം കിട്ടിയിരുന്നെങ്കിൽ കുടിക്കാമായിരുന്നു എന്ന് കരുതിയതേ ഉള്ളൂ. ആവലിയ കൊട്ടാരവാതിൽ പതിയെ തുറന്ന് വരുന്ന ശബ്ദം കേട്ട് സമാൻ കണ്ണ് തുറിച്ച് അങ്ങോട്ട് തന്നെ നോക്കി.
കൊട്ടാരവാതിൽ പൂർണമായി തുറന്നതും അകത്ത് നിന്ന്ഒ രു ഹരിത കമ്പളം താനേ ചുരുൾ നിവർന്ന് സമാന്റെ തോണിക്കരികിലേക്ക് ഒഴുകിയെത്തി. അത് തനിക്ക് ഇറങ്ങാനുള്ളതാണ് എന്ന് മനസ്സിലായ സമാൻ പക്ഷേ ഭയം കാരണം അതിലേക്ക് ഇറങ്ങാൻ മടിച്ച് നിന്നു. പെട്ടെന്ന് ഒരു തേനിശൽ അങ്ങോട്ട് ഒഴുകിയെത്തി.ഇത്രക്ക് ശ്രുതിമധുരമായ ഒരു വാദ്യം താൻ ഇതിന് മുമ്പ് കേട്ടില്ലല്ലോ എന്ന് ആശ്ചര്യപ്പെടുമ്പോൾ അപ്സരസിനെ വെല്ലുന്ന കുറച്ച് തരുണീമണികൾ താലത്തിൽ മുത്തുകളുമായി വന്ന് മെല്ലെ സമാന്റെ ദേഹത്ത് വിതറി കൈ പിടിച്ച് തോണിയിൽ നിന്നിറക്കി. അവർ വിതറുന്ന മുത്തുകൾക്ക് മിശ്ക്കിന്റയും അമ്പറിന്റെയും മണമുള്ള പോലെ തോന്നി. സമാന്റെ കൈപിടിച്ച് നടത്തുന്നവളുടെ അഴകും അവളുടെ സുഗന്ധവും അവളുടെ നനുത്ത വിരൽസ്പർശങ്ങളുടെ സ്നിഗ്ദ്ധദ്ധതയും അവനെ കോരിതരിപ്പിച്ചു. അവൻ ഉടുത്തിരുന്ന പട്ടുതുണിയിലുള്ള സൽവാർ പോലെയുള്ള വസ്ത്രത്തിനുള്ളിൽ ഒരാൾ ഭയം മാറി മെല്ലെ ഒന്ന് അനക്കം വെച്ചു വോ എന്ന് സമാൻ സംശയിച്ചു. ഞൊടിയിടയിൽ തന്നെ അജ്ഞാതമായ സ്ഥലവും ഭയവും അവന്റെ വിവേകത്തെ തിരിച്ച് പിടിച്ചു. "ന്റ റബ്ബേ ഈ പൂറിയെയൊക്കെ മെനയുന്നവൻ
💬 Comments
View all comments