Chapter Title : ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി]
പുറമ്പോക്ക് നിലവും ശേഖരൻ തന്റെ സ്വാധീനം കൊണ്ട് ബിനാമി പേരിൽ കൈക്കലാക്കി. തുടർന്നുള്ള രാമേട്ടന്റെ അന്വേഷണത്തിൽ അയാളുടെ പല കച്ചവട സ്ഥാപനങ്ങളും നിലനിൽക്കുന്നത് പുറംപോക്കിലോ, മറ്റു വ്യക്തിഗത, സാമുദായിക വസ്തുക്കൾ കയ്യേറിയോ ആണെന്ന് കണ്ടെത്തി. വസ്തുതകളുടെ അടിസ്ഥാനത്തിൽ രാമേട്ടൻ നൽകിയ റിപ്പോർട്ട് ചർച്ച ആയി മീഡിയ ഏറ്റെടുത്തു. അവർ സംസാരിച്ചിരിക്കവേ സുധാകരൻ മാഷ് അവിടെ എത്തി. ശേഖരൻ, അതായിരുന്നു സുധാകരൻ മാഷിന്റെ മുന്നറിയിപ്പ്. ഇതൊക്കെ കേട്ട ശാന്തേച്ചി വല്ലാതെ പരിഭ്രമിക്കുമ്പോൾ കുഞ്ഞിരാമൻ ആശ്വാസം പകരാൻ ശ്രമിച്ചു. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ പിരിഞ്ഞു. കൊച്ചി, അറബിക്കടലിന്റെ റാണി. മട്ടാഞ്ചേരിയിലെ സിനഗോഗും, മറൈൻ ഡ്രൈവ് ലെ വിശാലമായ കപ്പലുകളുടെ കാഴ്ചയും കാ ഇക്കയുടെ ബിരിയാണിയും, കാർണിവലും നിറം നൽകുന്ന കൊച്ചി. പല ഭാഷയും ദേശക്കാരും നിറഞ്ഞു നിൽക്കുന്ന കൊച്ചി. അവിടെയുള്ള ആൽബർട്ട് പുണ്യാളന്റെ നാമത്തിൽ ഉള്ള കോളേജ്. അങ്ങോട്ടേക്ക് നടന്നടുക്കുകയാണ് അവൾ, മാളവിക. ധൃതിയിൽ നടക്കുമ്പോൾ അവൾ ആരെയോ തട്ടി. നോക്കുമ്പോൾ ഒരു സഞ്ചിയിൽ കപ്പലണ്ടി പൊതികളും ആയൊരു പയ്യൻ. ആ കൂട്ടിയിടിയിൽ അവന്റെ സഞ്ചി തെറിച്ചു വീണു. പെട്ടെന്നുതന്നെ മാളവിക അവന്റെ സഞ്ചി എടുത്ത് കൊടുത്തു സോറി പറഞ്ഞു. അവർ പരസ്പരം തിരിഞ്ഞു നടന്നു. അല്പദൂരം എത്തി രണ്ടാളും തിരിഞ്ഞു നോക്കി. അവൾ അവനരികിലേക്ക് തിരിഞ്ഞു നടന്നു. ഒരു പോക്കിരി ചെറുക്കൻ എന്ന് തോന്നി എങ്കിലും ആ കപ്പലണ്ടി പൊതികൾ അവളിൽ ഒരു നൊമ്പരം ഉളവാക്കി. അവനു ഒരു ചായയും വാങ്ങിക്കൊടുത്തു അവന്റ പ്രശ്നം ചോദിച്ചറിഞ്ഞ അവൾ, ആ സഞ്ചിയും ആയി ആൾക്കൂട്ടത്തിനു നാടുവിലേക്കിറങ്ങി. ഈ നന്മ നിറഞ്ഞ പെൺകൊടി ആണു എന്റെ മാലാഖ..... പിറ്റേന്ന് കീഴാറ്റൂപുറം നിവാസികൾ ഉണരുന്നത് ഞെട്ടിക്കുന്ന ആ വാർത്ത കേട്ടാണ്,...
സുധാകരൻ മാഷ്, കൊല്ലപ്പെട്ടു. ആ വാർത്ത ആ നാടിനെയും കൂടാതെ മാളവികയെയും ആയിരുന്നു. ആ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞ മാളുവിനെ ഒന്നു പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല. ഒടുവിൽ തളർന്നുവീണ അവളെ ആരൊക്കെയോ ചേർന്ന് അകത്തേക്ക് കിടത്തി. അച്ഛന്റെ ചിത കെട്ടടങ്ങുമ്പോഴും ആ മാലാഖ തളർന്നുറങ്ങുകയായിരുന്നു. അച്ഛാ..... ഒരു ഉച്ചത്തിലുള്ള
💬 Comments
View all comments