0%

Chapter Title : ധ്വനിചേച്ചി 2 [അദ്വൈത്]

Author : Kambikathakal Read All Parts 735

ചേച്ചിയ്ക്കൊപ്പം ഇറങ്ങിനടന്നു. അപ്പോഴേയ്ക്കും കുഞ്ഞാറ്റയുമെന്റെ വിരൽതുമ്പിൽ തൂങ്ങിയിരുന്നു.

എടാ.. ദേ തോർത്തും സോപ്പും.. നീ നിൽക്ക്.. ഞാനിവളെ നേഴ്സറിയിൽ ആക്കിയിട്ടു വരാം..

താഴെ ഡയനിങ് റൂമിലെ കസേരയിൽ കരുതിയിരുന്ന വെളുത്ത ഈരിഴ തോർത്തും സന്തൂർ സോപ്പുമെടുത്ത് എന്റെ കയ്യിൽ തന്നിട്ട് ചേച്ചി കുഞ്ഞാറ്റയുടെ ബാഗ്  കയ്യിലെടുത്തു. എന്നിട്ട് കുഞ്ഞിനേയും വിളിച്ച് ധൃതിയിൽ പുറത്തേയ്ക്കു നടക്കുമ്പോൾ ചുരിദാർടോപ്പിനും അടിപ്പാവാടയ്ക്കും ഉള്ളിലായി തെന്നിയിറങ്ങുന്ന കുണ്ടിക്കുന്നുകളിൽ ആയിരുന്നു എന്റെ നോട്ടം മുഴുവൻ.

ടോപ്പ് ശരീരത്തിൽ മുറുകി കിടക്കുന്നതു കൊണ്ട് സൈഡിലുള്ള കീറൽ നന്നായിതന്നെ വിടർന്നിട്ടുണ്ട്. അതുകൊണ്ട് പാവാടക്കെട്ടിന്റെ കുറച്ചു മേലെയുള്ള കൊഴുത്ത ഇടുപ്പിലെ പാൽവെളുപ്പ് കണ്ണിൽ തടയുന്നുമുണ്ട്.

കുഞ്ഞിനേയും കൂട്ടി മുറ്റത്തിറങ്ങി നടക്കുമ്പോഴാണ് ബ്രൗൺ നിറമുള്ള അടിപ്പാവാടയ്ക്ക് കാൽവണ്ണയോളം മാത്രമേ ഇറക്കമുള്ളൂന്ന് ഞാൻ ശ്രെദ്ധിച്ചത്. അതിനു താഴെ പാദത്തോട് ചേർന്നുകിടക്കുന്നുണ്ട് സ്വർണ്ണപാദസരവും.

കുഞ്ഞാറ്റയുടെ ബാഗും തോളിലിട്ട്, പിന്നിലേയ്ക്കു തെറിച്ചു വിരിഞ്ഞ മത്തങ്ങാ വലുപ്പമുള്ള കുണ്ടിപന്തുകളും തെന്നിച്ചുള്ള ചേച്ചിയുടെ നടത്തവുംനോക്കി ഞാൻ വരാന്തയിലിരുന്നു.

അപ്പോഴാണ് വന്നകാര്യം അമ്മയെ വിളിച്ചു പറഞ്ഞില്ലല്ലോ എന്നോർത്തത്. അപ്പോൾതന്നെ ഫോണെടുത്ത് അമ്മയെവിളിച്ച് കാര്യംപറഞ്ഞു. ഉടനെ കുറച്ച് ഉപദേശങ്ങളെത്തി. കൂട്ടത്തിൽ മറ്റൊരു വീട്ടിൽ കാണിയ്ക്കേണ്ട മാന്നേഴ്സിനെ കുറിച്ചുള്ള വിവരണവും. അതിനെല്ലാം സമ്മതംമൂളി വർത്താനമവസാനിപ്പിച്ചപ്പോൾ ധ്വനിചേച്ചിയുടെ വിളിയുമെത്തി:

ആദീ.. വാടാ.. പോവാം!

കുഞ്ഞിനെ നേഴ്സറിയിലാക്കി ആ വരമ്പത്തൂടെ നടന്ന് പടിക്കെട്ടിനു മേലെ എത്തിയിരുന്നു ചേച്ചി.

എന്തേ.. പതിനാല് പടിയിൽ ഒതുക്കിക്കളഞ്ഞത്? ഒരു നാലെണ്ണം കൂടി കെട്ടിക്കൂടായിരുന്നോ?

പടിയിറങ്ങുമ്പോഴും ചേച്ചിയുടെ തെന്നിക്കയറുന്ന പിന്നാമ്പുറത്തെ ആവോളം ആസ്വദിച്ചുകൊണ്ട് ഞാൻ തിരക്കി. പടികൾ ഓരോന്നായി ഇറങ്ങുമ്പോൾ റമ്പറുപോലെ കുലുങ്ങി വിറയ്ക്കുകയാണ് ഇരു ചന്തിപ്പാളികളും.

പിന്നിൽചെന്ന് ഒന്ന്‌ കയ്യമർത്തിയാൽ കിട്ടാൻപോണ സുഖമോർത്തപ്പോൾ എന്റെ കുണ്ണ മുഴുത്തു. ആ കൊഴുപ്പിനെ ഞെക്കിയുടയ്ക്കാനായി എന്റെ കൈകൾ തരിച്ചു.

ഉം? അമ്പലം പണിഞ്ഞ് പ്രതിഷ്ഠയായിട്ട് ഇരിയ്ക്കാൻ വല്ല പ്ലാനുണ്ടോ?

വായിലിട്ട് അടിച്ചുതന്നതു പോലെയായിരുന്നു മറുപടി. എന്നാൽ അതു പിന്നെയും സഹിയ്ക്കാം, പക്ഷേ അതു കഴിഞ്ഞുള്ള മനുഷ്യനെ കൊല്ലുന്ന ചിരി.. അതാണ് സഹിയ്ക്കാൻ പറ്റാത്തത്. തുള്ളിതുളുമ്പുന്ന മാംസക്കൊഴുപ്പിനൊപ്പം തേൻചുണ്ടുകൾ കടിച്ചു പിടിച്ചുള്ള ചിരികൂടിയായപ്പോൾ ഷഡ്ഢിയ്ക്കുള്ളിലെ കൊലാകാരൻ ആകെ വിഷമത്തിലായി.

ദേ.. അവിടെയാണ് കടവ്!

വലതു

💬 Comments

View all comments