Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
മറന്ന് കിടന്നു.
കണ്ണുകളിലെ ഭാവമാറ്റങ്ങളിലൂടെ ഇരുവർക്കും ഞങ്ങളുടെ ജീവിതം എന്നെന്നേയ്ക്കുമായി, ഒരു തിരിച്ചുവരവില്ലാത്തവിധം മാറിയെന്ന് ബോധ്യമായി.
ഞങ്ങൾ ഇനി ജീവിതത്തിൽ സഹോദരങ്ങൾ മാത്രമല്ല ഇണകളും ആണെന്നും മനസ്സിൽ പതിഞ്ഞു.
എന്റെ കണ്ണുകളിൽ നോക്കിക്കിടന്ന അവൾ എന്തോ നിശ്ചയിച്ചതുപോലെ എഴുന്നേറ്റ് കട്ടിലിൽ നിന്ന് താഴെയിറങ്ങി.
നിലത്ത് ചിതറിക്കിടന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു.
ശബ്ദം ഉണ്ടാക്കാതെ താഴേയ്ക്കിറങ്ങിപ്പോയി.
അല്പനേരം ഞാനും ആലോചിച്ചുകിടന്നു. ഓഫീസിൽ പോകാൻ സമയം ആകുന്നു. എഴുന്നേറ്റ് ബാത്രൂമിൽപ്പോയി. എല്ലാം കഴിഞ്ഞ്, ഒരുങ്ങി താഴെയെത്തി.
മേശയിൽ പ്രഭാത ഭക്ഷണം റെഡി. അടുക്കളയിൽ ഏട്ടത്തി പെരുമാറുന്ന തട്ടുമുട്ട് ശബ്ദങ്ങൾ കേൾക്കാം. അമ്മുവിനെ എങ്ങും കാണാനില്ല.
പെട്ടെന്നാണ് ഏട്ടത്തിയുടെ ശബ്ദം കേട്ടത്, “ഹാ, ആങ്ങള വന്നൊ? പെങ്ങൾ എവിടെ? ഇന്ന് ആങ്ങളയെ ചിട്ടയടിയ്ക്കാൻ ആൾ വന്നില്ലേ?”
ചിരിയോടെ തിരിഞ്ഞുനോക്കുന്ന ഏട്ടത്തിയുടെ മുഖം.
തിളങ്ങുന്ന കണ്ണുകൾ.
യാതൊരുവിധ ദേഷ്യഭാവമോ, വെറുപ്പോ, പുച്ഛമോ ഒന്നും കാണാനില്ല.
പതിവുപോലത്തെ കളങ്കമില്ലാത്ത സ്നേഹം മാത്രം.
ഇന്നലെ ഞാൻ കണ്ട കുറ്റപ്പെടുത്തൽ പോലും ഇല്ല.
“ഏട്ടത്തീ ഞങ്ങൾ...”
“ശ് ..” ചുണ്ടിൽ വിരൽ വെച്ച് വീണ്ടും അതേ സിഗ്നൽ.
ഒരുവിധത്തിൽ കഴിച്ചു തീർത്ത് കൈ കഴുകി അമ്മുവിന്റെ മുറിയുടെ മുന്നിൽ എത്തി. വാതിൽ അടച്ചിട്ടുണ്ട്. മെല്ലെ തുറന്നു നോക്കി. ആൾ കമിഴ്ന്നു കിടപ്പാണ്. പതിയെ അടുത്തു ചെന്ന് ആളെ മലർത്തിക്കിടത്തി. ആ കണ്ണുകൾ നിറഞ്ഞിരിയ്ക്കുന്നു. ഉള്ളൊന്നു കാളി.
“ഡീ... ഞാൻ ലീവെടുക്കണോ?”
“വേണ്ടടാ. ഞാൻ ഓക്കെയാണ്.”
“ഓക്കേഡീ.... ഞാൻ നേരത്തെ വരാം.”
“മ്മ്.”
കുനിഞ്ഞ് ചുണ്ടിൽ ഒരുമ്മയും നൽകി തിരിഞ്ഞപ്പോൾ, വാതിൽക്കൽ ഏട്ടത്തി!
അമ്മു വീണ്ടും കമിഴ്ന്നു കിടന്നു.
ഞാൻ പതിയെ പുറത്തിറങ്ങി.
തുടിയ്ക്കുന്ന നെഞ്ചോടെ ഓഫീസിലേയ്ക്ക് പോയി.
ഈ മീറ്റിങ്ങ് ഒഴിവാക്കാൻ പറ്റാത്തതാണ്. അല്ലെങ്കിൽ ഞാൻ അമ്മുവിനെ തനിച്ചു വിട്ട് പോവില്ലായിരുന്നു.
***
എങ്ങനെയാണ് ആ ദിവസം കഴിച്ചുകൂട്ടിയതെന്ന് ഇന്നും എനിയ്ക്കറിയില്ല.
വൈകിട്ട് അല്പം താമസിച്ചാണ് വീട്ടിൽ എത്തിയത്. സാധാരണ ഏഴുമണിയാകുമ്പോഴേയ്ക്കും എത്താറുള്ളതാണ്. ഇന്ന് പക്ഷേ ഒരു ക്ളയന്റ് മീറ്റിങ്ങ് നീണ്ടുപോയി. അമ്മുവിന് വർക്ക് ഫ്രം ഹോം ആയതിനാൽ കുഴപ്പമില്ല.
മെല്ലെ വാതിൽ തുറന്ന് അകത്തുകയറി. ഹാൾ ആകെ ഒന്നു
💬 Comments
View all comments