Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
കുറ്റബോധത്തിൽ വിഷമിച്ച ഞാൻ, അതേ ഏട്ടത്തിയെ ഇന്നു രാത്രി വിവാഹം ചെയ്ത് ആദ്യരാത്രി ആഘോഷിക്കണം!
ജീവിതത്തിലെ ചില ട്വിസ്റ്റുകളേ!
ആലോചിച്ച് സ്റ്റെപ്പുകൾ ഇറങ്ങി ഹാളിൽ എത്തിയ ഞാൻ തലയുയർത്തി നോക്കിയപ്പോൾ എല്ലാവരും എന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്.
ഏട്ടത്തിയുടെ കണ്ണുകൾ എന്റേതുമായി ഇടഞ്ഞു.
ശാന്തമായ ഭംഗിയുള്ള നീലക്കണ്ണുകൾ!
ഞാൻ എന്തേ ഇതുവരെ ഈ ഭംഗിയുള്ള നീലക്കണ്ണുകൾ കണ്ടില്ല?
ഞാൻ ചിരിച്ചു.
“പോകാം? നിങ്ങളെ അവിടെയാക്കി ഞാൻ കറങ്ങാൻ പോകും. നിങ്ങൾ റെഡിയാകുമ്പോൾ വിളിച്ചാൽ മതി. ഞാൻ അവിടെ പോസ്റ്റാവാനില്ല. സമ്മതമാണോ?” ഞാൻ ചോദിച്ചു.
അമ്മു ചൊടിച്ച് എന്തോ പറയാൻ തുടങ്ങി. അമ്മ തടഞ്ഞു.
“നീയവരെ അവിടെയാക്കി തിരികെ ഇവിടെ വാ. എനിക്കൊരിടം വരെ പോകാനുണ്ട്.”
“മ്മ്... ശരിയമ്മേ...”
ഞങ്ങൾ ഇറങ്ങി.
പതിവുപോലെ, അമ്മു ചാടി എന്റെ കൈയ്യിൽ തൂങ്ങി.
ഏട്ടത്തി ഒരു പുഞ്ചിരിയോടെ കൂടെ നടന്നു.
കാറിൽ സിറ്റിയിലെ ഒരു ബ്യൂട്ടിപാർലറിൽ അവരെ ഇറക്കി വിട്ട് അവരുടെ അപ്പോയിന്റ്മെന്റ് ഓക്കേയായെന്ന് അമ്മു വിളിച്ചുപറയുന്നതുവരെ ഞാൻ കാത്തുനിന്നു. അതിനുശേഷം തിരികെ വീട്ടിലെത്തി.
അമ്മ റെഡിയായി നിൽപ്പുണ്ടായിരുന്നു. അമ്മയുടെ കയ്യിൽ ഒരു ബിഗ്ഷോപ്പർ ബാഗ് ഉണ്ടായിരുന്നു. അത് പുറകിലത്തെ സീറ്റിൽ വെച്ചു. ഉടനെ തന്നെ അമ്മയെ കയറ്റി വണ്ടി തിരിച്ച് സിറ്റിയിലേക്ക് വിട്ടു.
അമ്മ ഒരു വലിയ തുണിക്കടയിൽ ക്കയറി. എന്നോട് കാത്തുനില്ക്കാൻ പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞ് ആ ബിഗ്ഷോപ്പർ ബാഗുമായി ഒരു ജ്വല്ലറിയിൽ കയറി. തിരികെ വന്നപ്പോൾ കുറേ പാക്കറ്റുകൾ ഉണ്ടായിരുന്നു. വീണ്ടും വന്ന് ഒരു മെഡിക്കൽ ഷോപ്പിൽ ക്കയറി.
വീട്ടിലേക്ക് പോകുന്നവഴി സിറ്റിയിലെ ഒരു പൂക്കടയിൽ നിർത്തിച്ച് കുറേ മുല്ലപ്പൂക്കൾ വാങ്ങി.
“നിന്റെയും അമ്മുവിന്റേയും ആദ്യരാത്രിക്ക് ആ പാവം എല്ലാം ഒരുക്കിയതല്ലേ? ഇതിപ്പോൾ നമ്മൾ വേണ്ടേ എല്ലാം ചെയ്യാൻ?” അമ്മ ഒരു ചിരിയോടെ എന്നെ നോക്കി ചോദിച്ചു.
എന്റെ മുഖം ആകെ ചുവന്നു കാണണം. അമ്മക്ക് ചിരിയടക്കാൻ പാടുപെടേണ്ടിവന്നു.
ഒരു മണിയോടെ വീട്ടിൽ എത്തി. എല്ലാം ഹാളിൽ വെച്ചപ്പോഴേക്കും അമ്മുവിന്റെ വിളി വന്നു, അവർ റെഡിയാണെന്ന്.
“നീ അവരെക്കൂട്ടി തിരികെ വന്നിട്ട്, നിന്റെ മുറിയിലേക്ക് പോകണ്ട. അവിടെ എനിയ്ക്കും
💬 Comments
View all comments