Chapter Title : ഏട്ടത്തി [VAMPIRE]
കേരളവർമ്മ കോളേജിൽ ഒന്നാം വർഷ ബി.എസ്. സി വിദ്യാർത്ഥിയാണ്... കണ്ടാൽ ഞങ്ങൾ കീരിയും പാമ്പും പോലാണെങ്കിലും എന്നോട് ഭയങ്കര ബഹുമാനവും സ്നേഹവുമാണ്. എന്നിരുന്നാലും എന്റെ കുരുത്തക്കേടുകളെല്ലാം അമ്മക്ക് ചോർത്തി കൊടുക്കുന്നതും ഇവളാണ്...
പിന്നെ ഉള്ളത് ആറുമാസം മുന്നേ ഞങ്ങളുടെ കുടുംബത്തിലേക്ക് വലത്കാല് വെച്ച് വന്നു കേറിയ എന്റെ ഏട്ടത്തി, പേര്...രാധിക......! ഏട്ടത്തി കാണാൻ തികച്ചും സുന്ദരിയും സ്മാർട്ടുമായിരുന്നു. അവർ എം:ഏ ഫൈനലിയർ പഠിക്കുമ്പോഴാണ് വിവാഹം നടന്നത്. ഏട്ടത്തിയും ഞാനും ഒരേ പ്രായമാണ്....... വന്ന അന്നുമുതൽ തന്നെ ഏട്ടത്തി എന്റെ മനസ്സിൽ ഇടം പിടിച്ചു. ഏട്ടത്തി ആര് കണ്ടാലും കൊതിച്ചുപോകുന്ന ഒരു അപ്സരസ്സായിരുന്നു. ആരെയും മയക്കുന്ന സൗന്ദര്യം..ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം. നല്ല ചന്ദനത്തിന്റെ നിറം.. കടഞ്ഞെടുത്ത ശരീരം..വടിവൊത്ത മാറിടവും, നിതംബവും, ചുവന്നു തുടുത്ത അധരങ്ങൾ.. നിതംബത്തെ മൂടി കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ. ഒരു കുയിൽ നാദം പോലെയുള്ള സംസാരം. പതിയെ മാത്രം ചിരിക്കുന്ന പ്രകൃതം. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഞാൻ ഏട്ടത്തിയെ വേറൊരു കണ്ണിൽകൂടി കണ്ടിരുന്നില്ല...
ഇങ്ങെനെയെല്ലാമായി തട്ടിയും മുട്ടിയും ജീവിച്ചു വരുമ്പോഴാണ് അമ്മയുടെ പെട്ടന്നുള്ള ഈ തീരുമാനം(എന്റെ പെണ്ണ് കാണല്)......................
********************** ഒരു തിരശീലയിൽ എന്നപോലെ എന്റെ മനസ്സിന്റെ കാലചക്രം പിന്നിലേക്ക് ഓടി മറഞ്ഞു.........
പ്രേമിച്ചു കെട്ടണമെന്ന് ആഗ്രഹിച്ചു നടന്നൊരു കാലമുണ്ടായിരിന്നു എനിക്ക്......... പത്ത് മുതൽ കൂട്ടുകാർക്കെല്ലാം ലൈൻ വീണപ്പോൾ ഞാൻ മാത്രം മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ കാത്തിരിന്നു.......
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ മാവും പൂത്തു...ഐതീഹ്യങ്ങളുടെ ഈറ്റില്ലമായ എന്റെ കൊച്ചു നാട്ടിൻപുറത്തെ ആകെയുള്ള സർക്കാർ സ്കൂളിലെ ഓടിട്ട ക്ലാസ്മുറിയാണ് എന്റെ ആദ്യ ദിവ്യ പ്രണയത്തിന്റെ പശ്ചാത്തലം......
ആതിര........അന്നാട്ടിൽ ഞാൻ കണ്ട പെൺകുട്ടികളേക്കാൾ ഏറെ സുന്ദരി. അഴകേറിയ ചുരുണ്ട തലമുടി പിന്നിലേക്ക് ചീകിവെച്ച് സ്ലൈഡ് തിരുകി വെച്ചിരുന്നു... തിളങ്ങുന്ന ചന്ദ്രനെപോലെ കൺമണിയിൽ വെള്ളപൂശിയ കണ്ണുകളും. അരയന്നം പോലെ നീണ്ടകഴുത്തഴകുമുള്ള ആ സുന്ദരി , പട്ടയമില്ലാത്ത ഏന്റെ ഹ്യദയത്തിൽ കുടിയേറ്റക്കാരിയായി കുടിലുകെട്ടി താമസമുറപ്പിച്ചു... അല്ലെങ്കിൽ ഞാനങ്ങനെ ആഗ്രഹിച്ചു......
ടാ.... മനു...... പോയി....ഓള് പോയെടാ.......
എന്താടാ.......
""ഓൾക്ക് ഓനെയാണിഷ്ട്ടം""....
ആർക്ക്, ആരെ.?
""ആതിരക്ക്, മിഥുനെ""
ആരാ പറഞ്ഞേ.?
ഞാൻ കണ്ടേന്ന്, ക്ലാസ്സിലെ പിൻബെഞ്ചിൽ ഒറ്റക്കിരുന്ന് രണ്ടാളും ഭയങ്കര ചിരീം വർത്താനോം.
അവര് കൂട്ടുകാരല്ലേടാ അപ്പൊ അങ്ങാനൊക്കെയാ.....
"ഇതിങ്ങനെ വിട്ടാ പറ്റൂലാ നിനക്കിഷ്ടാങ്കിൽ ഇന്ന് ഓളോട് പറയണം"
"ഇന്ന് വേണ്ട, നാളെ പറയാം"
"ഇന്ന് പറയാണം. ഇപ്പോ, അവളുടെ
💬 Comments
View all comments