0%

Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]

Author : alby Read All Parts 278

നീളവും വണ്ണവും വരെ.

കുറച്ചു നേരമവൻ അക്ഷമനായി കാത്തിരുന്നു.മറുപടിയായി അയാളുടെ മെസ്സേജും വന്നു.ഒരു അക്കൗണ്ട് നമ്പറായിരുന്നു അത്.
"പണമടച്ചതിന് ശേഷം ഏത് പാക്കേജ് എന്നും പണമടച്ചതിന്റെ റഫറൻസ് നമ്പറും സെന്റ് ചെയ്യുക"അയാൾ നിർദ്ദേശിച്ചു.

തീരുമാനിച്ച പ്രകാരം ബേസ് പാക്കേജ് ആയ സിൽവറിനുള്ള
പേമെന്റ് ചെയ്ത ജിമിൽ ഏജന്റ് പറഞ്ഞ നിർദ്ദേശം കൃത്യമായി പാലിച്ചു.

ഉടൻ തന്നെയൊരു മറുപടിയെത്തി.ക്ലബ്ബിൽ ജോയിൻ ചെയ്തതിന് നന്ദിയറിയിച്ച് ഒരു
വാട്സാപ്പ് സന്ദേശം.

അവന്റെ കാത്തിരിപ്പ് അവിടെ തുടങ്ങി.താനും വൈകാതെ ഒരു പെണ്ണിനെയറിയും അതും ഇങ്ങോട്ട് പണം വാങ്ങി.ജിമിൽ കോരിത്തരിച്ചുപോയി.അത് വഴി തനിക്ക് ലഭിക്കുന്ന പണവും ലൈംഗിക സുഖവും മാത്രമായിരുന്നു അവന്റെ ലക്ഷ്യം.

ദിവസം രണ്ട് പിന്നിട്ടു.അവന് വീണ്ടും ഒരു സന്ദേശമെത്തി."ഒരു മെഡിക്കൽ ഫിറ്റ്നസ് എടുത്തു നൽകുക."എന്നതായിരുന്നു അതിന്റെ ഉള്ളടക്കം.ഓഫിസിൽ ഇരിക്കുമ്പോഴായിരുന്നു അത്.
ഓഫിസ് ടൈം കഴിഞ്ഞതും അവനിറങ്ങി ഒടുകയായിരുന്നു.
അങ്ങനെ ഫിറ്റ്നെസും പാസായ ജിമിൽ വീണ്ടും തന്റെ കാത്തിരിപ്പ് തുടർന്നു.

പക്ഷെ പിന്നീട് ഒരു വിളിയോ സന്ദേശമോ ഒന്നുമുണ്ടായില്ല.
ജോലിക്കിടയിലും അവൻ ഫോൺ ചുമ്മാ എടുത്ത് നോക്കും
ഫ്രീ ടൈമിൽ ഏജന്റിനെ ഒന്ന് വിളിച്ചുനോക്കും.

പക്ഷെ നിരാശയായിരുന്നു ഫലം.
താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കാൻ അവൻ വൈകി.

തനിക്ക് ലഭിച്ച വാഗ്ദാനങ്ങൾ തെറ്റായിരുന്നു എന്ന് ജിമിലിന്
ബോധ്യം വരാൻ രണ്ടാഴ്ച്ചയോളം സമയം വേണ്ടിവന്നു.ചോദിച്ച പണം ട്രാൻസ്ഫർ ചെയ്തതിൽ
പിന്നെ വിളിയുമില്ല മെസ്സേജുമില്ല.
തിരിച്ചു വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു. അയക്കുന്ന മെസ്സേജ് റീഡ് ചെയ്യപ്പെടുന്നുമില്ല.എന്തിനധികം ജിമിൽ കണ്ട ഓൺലൈൻ പരസ്യം പോലും നീക്കപ്പെട്ടിരുന്നു.

കംപ്ലയിന്റ് കൊടുത്താലോ എന്ന് ജിമിൽ ചിന്തിച്ചു.
പുറത്തറിഞ്ഞാലുള്ള മാനക്കേട് ഭയന്ന് അവൻ അതിന് മുതിർന്നില്ല.അയ്യായിരമല്ലെ അങ്ങ് പോട്ടെ എന്ന് കരുതി.

പണം നഷ്ട്ടപ്പെട്ടതിന്റെയും താൻ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു
നിമിഷം കൊണ്ട് തകർന്നു വീണതിന്റെയും വ്യസനത്തിൽ മൂക്കറ്റം കുടിച്ചു റൂമിലേക്ക് മടങ്ങുന്ന വഴിയിലാണ് അവൻ ആ കാഴ്ച്ച കണ്ടത്.

രാത്രി ഏറെ വൈകി.ആടിയുലഞ് ഒരു വിധം തന്റെ ബൈക്കിൽ റൂമിലേക്ക് പോവുകയായിരുന്നു ജിമിൽ.വഴിയിൽ,ഒരൊഴിഞ്ഞ കോണിൽ പേരറിയാത്ത ഒരു വൃക്ഷത്തിന് താഴെ ഒരു എസ് യു വി പാർക്ക്

💬 Comments

View all comments