ക്ഷീണിച്ച സ്വരത്തിലത് ചോദിച്ചത് രവീന്ദ്രനാണ്.. ഇത് ശത്രുവിന്റെ പണിയൊന്നുമായിരിക്കില്ല.. ഈ മണകുണാഞ്ചന്റെ പിടിപ്പ് കേടായിരിക്കുമെന്നാണ് പവിത്രന് തോന്നിയത്..
“പരിഹാരണ്ട്… നോമിന്റടുത്ത് എല്ലാറ്റിനും പരിഹാരണ്ട്… ആരായാലും കടുത്ത പ്രയോഗാ ചെയ്തേക്കുന്നേ..
അതഴിച്ച് മാറ്റണേൽ ശ്ശി പ്രയാസപ്പെടും…”..
“തിരുമേനി ഞങ്ങളെ സഹായിക്കണം…”..
ചുവന്ന ചുണ്ടുകൾ പിളുത്തി യമുനയത് പറഞ്ഞപ്പോ തിരുമേനിയുടെ കുണ്ണ വെട്ടി വിറക്കുകയായിരുന്നു..
“ ഇത് നിങ്ങളുടെ തകർച്ചക്കായി ആരോ വലിയൊരു മന്ത്രവാദിയെക്കൊണ്ട് ചെയ്യിച്ച പണിയാണ്… അത് ശരിക്കേറ്റിട്ടുമുണ്ട്..ഇതിന് പ്രതിവിധി കാണണേൽ മറ്റൊരു മന്ത്രവാദി തന്നെ വേണം… ഭാഗ്യവശാൽ നോം മന്ത്രവാദവും ചെയ്യും… പക്ഷേ, അതിന് ചില തടസങ്ങളുണ്ട്…”..
ജ്യോൽസ്യൻ കം മന്ത്രവാദിയായ പവിത്രൻ കൂർമ്മബുദ്ധിയോടെ കാര്യമവതരിപ്പിച്ചു..
“എന്ത് തടസാ തിരുമേനീ… ?”..
യമുനയാണത് ചോദിച്ചത്..കാരണം അവളുടെ വെട്ടിത്തിളങ്ങുന്ന മുഖത്ത് നിന്ന് കണ്ണ് മാറ്റാതെയാണ് അയാൾ സംസാരിക്കുന്നത്.. വീണക്കമ്പിയുടെ കമ്പനം അയാൾക്ക് വീണ്ടും കേൾക്കണമായിരുന്നു..
“നിങ്ങളുടെ വീട്ടിലാ പ്രശ്നം… അവിടെ വന്ന് വേണം പ്രതിവിധി ചെയ്യാൻ… പക്ഷേ അത്ര ദൂരെ വന്നൊന്നും പൂജ ചെയ്യാൻ നമുക്കാവില്ല…”..
കടും ചുവപ്പ് ബ്ലൗസിനുളളിൽ കുന്തിപ്പൊന്തി നിൽക്കുന്ന യമുനയെന്ന നെയ് ചരക്കിന്റെ കൊഴുത്ത് വീർത്ത പാൽക്കുടങ്ങളിലേക്ക് തിരുമേനി പലയാവർത്തി നോക്കി..
“ ചെയ്യേണ്ടതിന്റെ ചാർത്ത് നാം തരാം… നിങ്ങൾ നല്ലൊരു മന്ത്രവാദിയെ കണ്ടെത്തി ചെയ്യിച്ചോളൂ… “..
പവിത്രൻ തിരുമേനി ഒഴിഞ്ഞ് മാറി..
“അയ്യോ തിരുമേനീ… ഞങ്ങൾക്കങ്ങിനെ ആരെയും പരിചയമില്ല… അങ്ങ് തന്നെ വന്ന്…”..
അയാൾ പ്രതീക്ഷിച്ച മറുപടി തന്നെയാണ് യമുന പറഞ്ഞത്..
“ബുദ്ധിമുട്ടാവും… ഇത് രാത്രി ചെയ്യേണ്ട പൂജയാ…”..
“ അതിനെന്താ തിരുമേനീ… അവിടെ എല്ലാം ഒരുക്കിത്തരാം…”..
യമുന നിർബന്ധപൂർവ്വം അയാളെ ക്ഷണിച്ചു..
“ വീട്ടിൽ മറ്റാരൊക്കെയുണ്ട്… ?”..
“ഇപ്പോ ഞങ്ങൾ രണ്ടാളും മാത്രമേ ഉള്ളൂ… “..
“കുട്ടികൾ…?”..
ഇനിയും ഉടഞ്ഞിട്ടില്ലാത്ത യമുനയുടെ ശരീരം നോക്കി തിരുമേനി ചോദിച്ചു..
“രണ്ട് പേരുണ്ട്…രണ്ടാളും ഊട്ടിയിൽ പഠിക്കുകയാ… പക്ഷേ… ഈ വർഷത്തെ ഫീസടച്ചിട്ടില്ല… എപ്പഴാ അവർ തിരിച്ചയക്കുകാന്നറിയില്ല… “..
വല്ല സർക്കാർ സ്കൂളിലും പഠിപ്പിച്ചാ പോരായിരുന്നോന്ന് പവിത്രൻ മനസിൽ ചോദിച്ചു..
അപ്പോ വീട്ടിൽ വേറാരുമില്ല.. ഈ കിഴങ്ങനും ഈ വെടിമരുന്നും മാത്രമേ ആ വീട്ടിലുള്ളൂ.. ദേവ്യേ… എല്ലാം അവിടുത്തെ കടാക്ഷം..
“ശരി… നിങ്ങളുടെ അവസ്ഥയെല്ലാം അറിഞ്ഞ സ്ഥിതിക്ക് നോം വരാം… അങ്ങിനെ പുറത്ത് പോയുളള പൂജയൊന്നും നോം ചെയ്യാറില്ല്യ… ഇതിപ്പോ… വരാതിരിക്കാൻ വയ്യല്ലോ…”..
യമുനയെ കോരിക്കുടിച്ച് കൊണ്ട് പവിത്രൻ പറഞ്ഞു..
“ ചാർത്തൊന്നും നാം തരണില്യ… എല്ലാം നാം തന്നെ
💬 Comments
View all comments