Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]
പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിക്കോളും."
വാഹിദ് രാജനോട് പറഞ്ഞു. രാജൻ വാഹിദിനെ നോക്കി നിശബ്ദനായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അമ്മുവും അവനെ തന്നെ നിർന്നിമേഷയായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
"തന്റെ ഭാര്യയെ താനാണോ കൊന്നത് അതോ ശരത്തോ? അഞ്ചുപേരെ കൊന്ന കാര്യമല്ലേ നിങ്ങൾ പറഞ്ഞുള്ളൂ. മൊത്തം ആരുപേരുടെ ബോഡിപാർട്സ് കിട്ടിയിട്ടുണ്ട്."
കിഷോർ രാജനോട് ചോദിച്ചു. പെട്ടന്ന് രാജന്റെ മുഖത്ത് ഒരു ഞെട്ടലുണ്ടായി. അയാൾ തളർന്നത് പോലെ മുഖം കുനിച്ചു.
"ഞാനാണ് കൊന്നത്. അന്ന് ശരത്തിന്റെ കൂടെ കളികഴിഞ്ഞതിനു ശേഷം അവനെ അമ്മുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടപ്പോൾ ഞാൻ വീട്ടിലേക്ക് ചെന്നു. ഞങ്ങളുടെ കിടപ്പുമുറിയിൽ തന്റെ ഭാര്യ ബോധമില്ലാതെ കിടക്കുന്നു. മുറിയിൽ എമ്പാടും അവരുടെ കളിയുടെ കടുപ്പം എനിക്ക് കാണാൻ കഴിഞ്ഞു.
വായിലെ ഉമിനീരും തുപ്പൽവെള്ളവും മൂത്രവും ശുക്ലവും തീട്ടം പുരണ്ട മഞ്ഞവെള്ളവും ഛർദ്ദിലും ഒക്കെയായി തറയും കിടക്കയും നാറുന്നുണ്ടായിരുന്നു. അവർക്ക് പ്രണയം കാമഭ്രാന്തായി മാറിയിട്ടുണ്ടെന്നും നാളെ തന്റെ മകളും ഇതേ പരുവത്തിൽ കിടക്കേണ്ടി വരുമെന്നും എനിക്ക് മനസ്സിലായി. അതേ കിടപ്പിൽ അവളെയും ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞു. അന്ന് ശരത്തിന്റെ കൂടെ അവളെയും ഇവിടെ കൊണ്ടുവന്നു നിലവറയിൽ തള്ളി."
രാജന്റെ ശബ്ദം ചിലമ്പിച്ചു. ഇനിയൊന്നും തങ്ങൾക്ക് അറിയാനില്ലെന്ന് മനസ്സിലായപ്പോൾ കിഷോറും ആതിരയും എഴുന്നേറ്റു. വാഹിദ് അമ്മുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം പിടിച്ചുയർത്തി. അവൾ വലിയ കരിനീല മിഴികൾ വിടർത്തി അവനെ നോക്കി. പതുക്കെ അവ നിറഞ്ഞുവരികയും കവിളിലേക്ക് ഒഴുകുകയും ചെയ്തു.
"അനാഥനായി വളർന്ന ഞാൻ നിന്നെ എന്റെ അനുജത്തിയായി മാത്രമേ എന്നും കണ്ടിട്ടുള്ളൂ. നിന്റെയുള്ളിൽ എന്നെങ്കിലും എന്നോട് പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ ശാരികയെ ഞാൻ കണ്ടുമുട്ടിയ സമയത്തെങ്കിലും നിനക്ക് പറയാമായിരുന്നു."
വാഹിദ് താഴ്ന്ന ശബ്ദത്തിൽ അമ്മുവിനോട് പറഞ്ഞു. അമ്മുവിന്റെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി. മൂക്കിന്റെ തുമ്പിൽ ചുവപ്പുകലർന്നു വിറക്കുകയും നിയന്ത്രണം നഷ്ട്ടപ്പെട്ടു എന്തിനെന്നറിയാത്ത വേദനയിൽ തേങ്ങിക്കരയുകയും ചെയ്തു. കിഷോറും ആതിരയും
💬 Comments
View all comments