0%

Chapter Title : കാഞ്ഞിരക്കുറ്റി 11 [ലസ്റ്റർ] [Climax]

അവരെ ആനയിച്ചുകൊണ്ട് പാറപ്പറമ്പിലേക്ക് നടന്നു.

പിന്നാലെ ചെന്ന വാഹിദ്, അവിടെ നിൽക്കുന്ന മീനാക്ഷിയുടെയും മാളവികയുടെയും കൂടെ നിൽക്കുന്ന മഞ്ജരിയെ കണ്ടു. ആദ്യമായിട്ടാണ് അവളെ കാണുന്നത്. കിഷോറും ആതിരയും അമ്മുവിനെയും രാജനെയും വാഹനത്തിൽ കയറ്റി അകന്ന് പോകുന്നതും നോക്കി വാഹിദ് ആ വലിയ പാറയുടെ കീഴിൽ നിശ്ചലനായി നിന്നു. പോലീസ് വാഹനം അകന്ന് കണ്ണിൽ നിന്ന് മറയുന്നത് വരെ ആതിര തന്നെമാത്രം നോക്കിയിരിക്കുന്നത് വാഹിദ് കണ്ടു.

ചക്രവാളം പതുക്കെ ചുവന്നു തുടങ്ങുകയും കാറ്റിൽ തണുപ്പുകലരുകയും ചെയ്തപ്പോൾ പതുക്കെ നടക്കാൻ തുടങ്ങിയ വാഹിദ്, തന്നെ ആരാധനയോടെ നോക്കിനിൽക്കുന്ന മഞ്ജരിയുടെ വിടർന്ന കണ്ണുകൾ കണ്ടു. കുട്ടിത്തം തോന്നിപ്പിക്കുന്ന മുഖത്ത് ചുവന്നു തടിച്ച ചുണ്ടുകളിൽ അവൾപോലും അറിയാതെ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പുഞ്ചിരികണ്ടു. വാഹിദ് മീനാക്ഷിയുടെ സമീപത്തേക്ക് ചെന്നു.

"ആദ്യമായി കണ്ടപ്പോൾ തന്നെ ഞങ്ങടെ കുടുംബത്തിലെ മരുമകൻ ആണെന്ന് എനിക്ക് മനസ്സിലായിരുന്നു. എഴുത്തുകാരൻ ആണെന്ന് നുണപറയുന്നത് കണ്ടപ്പോൾ ഞങ്ങളായിട്ട് നുണ പൊളിക്കണ്ട എന്ന് കരുതി."

മീനാക്ഷി കള്ളച്ചിരിയോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിപ്പൊലിഞ്ഞു. അവൾക്ക് കളിക്കണം. പക്ഷേ അത് പ്രകടിപ്പിക്കാൻ, തുറന്നു പറയാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല. എന്നിട്ടും കണ്ണുകളിലൂടെ അവളുടെ നോട്ടത്തിലൂടെ ആ ആർത്തി അവൾ തന്നെ അറിയിക്കുകയാണെന്ന് വാഹിദ് മനസ്സിലാക്കി.

"ഇയാളും പോകുവാണോ? പോയാൽ പിന്നെ ഇനിയെന്നാ.."

മാളവികയുടെ നിരാശ കലർന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അവൻ അവൾക്ക് നേരെ മുഖം തിരിച്ചു. മനോഹരമായ ഒരു പുഞ്ചിരിമാത്രം അവൾക്ക് നൽകി കൈത്തണ്ടയിൽ വേദനിപ്പിക്കാതെ ഒരു നുള്ളു കൊടുത്തു.

"എല്ലാം കലങ്ങി തെളിഞ്ഞില്ലേ. ഇന്നൊരു ദിവസം വീട്ടിൽ താമസിച്ചു പൊയ്ക്കൂടെ. എന്നെ ഇതുവരെ അന്വേഷിച്ച് പോലും ഇല്ലല്ലോ."

മഞ്ജരിയുടെ പരിഭവം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ വാഹിദ് അവളുടെ മുന്നിലേക്ക് നീങ്ങിനിന്നു. മീനാക്ഷിയെയും മാളവികയേയും നോക്കിയപ്പോൾ അവർ കള്ളച്ചിരിയോടെ കണ്ണുകൾക്കൊണ്ട് ആംഗ്യം കാണിച്ചു.

വാഹിദ് ആർക്കും മനസ്സിലാകാത്ത

💬 Comments

View all comments