Chapter Title : കാർലോസ് മുതലാളി (ഭാഗം 8)
ഇഷ്ടപ്പെട്ടു...
എന്നാൽ ശരി...എന്താ തന്റെ പേര്...
മാർക്കോസ്....
ശരി മാർക്കോസ് ഞാൻ റെഡിയായി ഒരു അരമണിക്കൂറിനകം വരാം ,താൻ ആ മൂടി ഇട്ടിരിക്കുന്ന കാർ എടുത്ത് ഒന്ന് കഴുകി വൃത്തിയാക്ക്,....ഗംഗേ ആ വണ്ടിയുടെ താക്കോൽ ഇങ്ങെടുത്ത് കൊടുക്ക്...ഗംഗാ അകത്തു പോയി താക്കോൽ എടുത്തു കൊടുത്തു...മാർക്കോസ് മൂടി ഇട്ടിരിക്കുന്ന കാറിന്റെ കവർ എടുത്തു മാറ്റി...ഞെട്ടിപ്പോയി...താൻ ഇതുവരെ ഓടിച്ചിട്ടില്ലാത്ത ലാൻഡിക്ര്യൂസർ പ്രാഡോ...കാർലോസ് മൈരൻ എന്താണ് ഇവരുടെ മുന്നിൽ ഒന്നുമല്ല..കർത്താവായി തന്നെ ഇവിടെ എത്തിച്ചതാ....കർത്താവിനെ ആദ്യമായി മാർക്കോസ് മനസ്സിൽ സ്മരിച്ചു...
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി,റോയിയുടെ മരണം കാർലോസിന്റെ വീടിനെ മൂകശാന്തമാക്കി.അന്നമ്മ പുത്രവിയോഗത്താൽ ദിനം പ്രതി തല തല്ലി കരഞ്ഞു.ആനി ഭർത്താവ് ഈ ചെറുപ്രായത്തിൽ നഷ്ടപ്പെട്ട ദുഖവും പേറി ആശുപത്രിയിൽ പോലും അതീവ ശ്രദ്ധ ചെലുത്താൻ കഴിയാതെ മുന്നോട്ടു നീങ്ങി.മരുമകന്റെ വിയോഗവും മോളുടെ ദുഖവും മേരിയെയും ഡോക്ടർ ഡേവിഡ് കുരിശിങ്കലിനേയും തകർത്തു.എന്നാലും ആശുപത്രി കാര്യങ്ങൾ ഡേവിഡ് കുരിശിങ്കൽ നോക്കി പോരുന്നു.തന്റെ മകൾക്കും കൂടി അനുഭവിക്കേണ്ട സ്വത്താണ് എന്ന ചിന്തയാണ് ഡേവിഡിനെ അതിനു പ്രേരിപ്പിച്ചത്.കാർലോസ് എല്ലാം നഷ്ടപ്പെട്ടവനെപോലെ ഒതുങ്ങി കൂടി.വലപ്പാടിന്റെ ഇലക്ഷൻ പ്രചാരണം അതീവ ശക്തമായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.എന്നിരുന്നാലും ഇലക്ഷൻ പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോഴും കാർലോസിനെയും കുടുംബത്തിനെയും രണ്ടു ദിവസം കൂടുമ്പോൾ വലപ്പാട് വന്നു സന്ദർശിക്കുമായിരുന്നു.നാരായണൻ കുട്ടി തന്റെ ചെത്ത് തൊഴിലുമായി മുന്നോട്ടു പോയി.ഗോപുവിന് കാർലോസിന്റെ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു.വലപ്പാടിനൊപ്പം കോന്നിയിലുള്ള എസ്റ്റേറ്റിൽ ഇലക്ഷൻ പ്രചാരണം നോക്കുവാൻ ചെറുപ്പത്തിന്റെ ചുറുചുറുക്കായ ഗോപുവിനെ ഏൽപ്പിച്ചു കാർലോസ് മുതലാളി.താമസം നാരായണൻ കുട്ടിയോടൊപ്പം ആയിരുന്നു.രാത്രിയിൽ വളരെ വൈകി വന്നു കിടക്കുന്ന ഗോപുവിനെ നാരായണൻ കുട്ടി ശല്യപ്പെടുത്തിയില്ല.അവൻ ആ വീട്ടിലെ ഒരംഗമായി
💬 Comments
View all comments